വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു പ്രതി പിടിയിൽ

വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു പ്രതി പിടിയിൽ

വിജേഷ് കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളിനടയിൽ വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന് രക്ഷപ്പെട്ടയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. എസ്.എൻ പുരം പനങ്ങാട് സ്വദേശി പുതുവീട്ടിൽ വിജേഷ് (42) ആണ് പൊലീസ് പിടിയിലായത്. പള്ളിനട ഇരുപത്തിയഞ്ചാംകല്ലിനു പടിഞ്ഞാറ് എ.കെ.ജി റോഡ് ഭാഗത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരീപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ ജയക്കാണ് (60) കുത്തേറ്റത്. തയ്യിൽ വിശ്വനാഥൻ എന്നയാളുടെ വീട്ടിൽ ജോലി ചെയ്യവേ പിന്നിലൂടെ വന്നാണ് അക്രമം നടത്തിയത്. ദേഹത്ത് അഞ്ചിടത്ത് കുത്തേറ്റിട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ … Read more

രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി തൃശൂർ സ്വദേശി സിമി, ഉയരം 95 സെ.മീ.

രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി തൃശൂർ സ്വദേശി സിമി, ഉയരം 95 സെ.മീ.

സിമിയും പ്രിഗീഷും കുഞ്ഞുമായി തൃശൂർ: അമ്മിഞ്ഞപ്പാലിനുവേണ്ടി അവൻ മടിയിലിരുന്ന് ചിണുങ്ങുമ്പോൾ സിമിയിലെ അമ്മക്ക് മലയോളമാണുയരം. കുഞ്ഞിനെ ഗർഭം ധരിച്ച ആദ്യ ആഴ്ചതന്നെ നിന്നെക്കൊണ്ട് ഇത് താങ്ങില്ലെന്നും പറഞ്ഞ് ചുറ്റുമുള്ളവർ സിമിയെ നിരുത്സാഹപ്പെടുത്തി. പ്രസവചികിത്സക്ക് സമീപിച്ച ഡോക്ടർമാർ വരെ അവളെ നിരാശപ്പെടുത്തി മടക്കി. ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ വലുപ്പത്തെ ആർക്കാണ് അളന്നെടുക്കാനാകുന്നത്. ഒടുവിലത് അമ്മയെന്ന കൊടുമുടിയായി പിറവിയെടുക്കുകതന്നെ ചെയ്തു. തൃശൂർ, വേലൂർ സത്യവിഹാർ കടപ്പത്ത് വീട്ടിൽ കുഞ്ഞുണ്ണിയുടെയും തങ്കമണിയുടെയും മൂത്ത മകൾ കെ.കെ. സിമിയെന്ന 36കാരിക്ക് 3.1 അടിയാണ് ഉയരം. … Read more

പോക്സോ കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും

പോക്സോ കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും

ബിനീഷ് വാടാനപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവ്. വാടാനപ്പള്ളി ബീച്ച് സ്വദേശി തറയിൽ വീട്ടിൽ ബിനീഷ് (34) എന്നയാളെയാണ് കുറ്റക്കാരനെന്ന് കണ്ട് 37 വർഷം കഠിനതടവിനും 125000 രൂപ പിഴയടക്കാനും വിധിച്ചത്. കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്‌ജ് എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്.

അരങ്ങിൽ തിളങ്ങിയും ജീവിതത്തിൽ തിളങ്ങാനാകാതെയും കൃഷ്ണൻകുട്ടി രംഗം ഒഴിഞ്ഞു

അരങ്ങിൽ തിളങ്ങിയും ജീവിതത്തിൽ തിളങ്ങാനാകാതെയും കൃഷ്ണൻകുട്ടി രംഗം ഒഴിഞ്ഞു

സംവിധായകൻ കമലിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി കൊടുങ്ങല്ലൂർ: പതിറ്റാണ്ടുകളോളം പ്രഫഷനൽ നാടകവേദിയിൽ തിളക്കത്തോടെ നിലകൊണ്ട പ്രതിഭാശാലി. സിനിമയിലും സീരിയൽ രംഗത്തും അനവധി അവസരങ്ങൾ ലഭിച്ച കലാകാരൻ. മികച്ച ചിത്രകാരൻ. ആദരവും അംഗീകാരങ്ങളും. ഇതൊക്കെയായിട്ടും ജീവിതമെന്ന വേദിയിൽ തിളങ്ങാനാകാതെ പോയ ഹതഭാഗ്യനായ മനുഷ്യനാണ് ഒടുവിൽ അരങ്ങിലെ ഓർമയായി മാറിയ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി. മരിക്കുമ്പോൾ വാടക വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ‘കൊടുങ്ങല്ലുർ കൃഷ്ണൻകുട്ടി’ എന്ന പെരുമയോടെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു കിടപ്പാടം പോലും തരപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കേരള … Read more

വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ് നഴ്സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം

വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ് നഴ്സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം

തൃശൂർ ഗവ. മെഡിക്കൽ കോളജ് മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ജൂനിയർ റസിഡന്‍റ് വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചെന്ന പരാതിയിൽ ഏഴു നഴ്സുമാർക്കെതിരെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴു നഴ്സുമാരെ രണ്ട് ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ആശുപത്രി സൂപ്രണ്ട് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ പരാതിയിൽ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി. അതേസമയം, തങ്ങളുടെ മറുപടി … Read more