കാട്ടൂർ ലക്ഷ്മി കൊലക്കേസ്: പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഏഴിന്

കാട്ടൂർ ലക്ഷ്മി കൊലക്കേസ്: പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഏഴിന്

കാട്ടൂർ ലക്ഷ്മി കൊലക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ ഇരിങ്ങാലക്കുട: കാട്ടൂർക്കടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്‌മിയെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർക്കടവിലെ വാടകക്ക് താമസിക്കുന്ന വീടിന് മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്‌മിയെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂർ നന്തിലത്തുപറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി … Read more

ആറു വയസ്സുകാരിക്ക് പീഡനം; 43കാരന് മൂന്ന് ജീവപര്യന്തം തടവ്

ആറു വയസ്സുകാരിക്ക് പീഡനം; 43കാരന് മൂന്ന് ജീവപര്യന്തം തടവ്

ഷെഫീഖ് കുന്നംകുളം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മൂന്ന് ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കുന്നതിനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. അകലാട് പുന്നയൂർ കല്ലിവളപ്പിൽ ഷെഫീഖിനെയാണ് (43) ശിക്ഷിച്ചത്. 2021 ഒക്ടോബറിലാണ് സംഭവം. കുട്ടിയുടെ മുത്തശ്ശി മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ ആയിരുന്ന അമൃതരംഗനായിരുന്നു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ കെ.എസ്. ബിനോയ്, അഡ്വ. കെ.എൻ. അശ്വതി … Read more

അംഗൻവാടിക്ക് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

അംഗൻവാടിക്ക് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

പേരാമ്പ്ര-കനകമല റോഡരികില്‍ ചിറക്കഴ അംഗൻവാടിക്ക് സമീപം അപകടഭീഷണിയായി നില്‍ക്കുന്ന വാകമരം കൊടകര: അംഗൻവാടിക്കു സമീപംനില്‍ക്കുന്ന കൂറ്റന്‍മരം അപകടഭീഷണി ഉയര്‍ത്തുന്നു. കൊടകര പഞ്ചായത്തിലെ പേരാമ്പ്ര-കനകമല റോഡില്‍ ചിറക്കഴയിൽ വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന് പത്തടിയോളം മാത്രം അകലെയാണ് അപകട ഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ തണല്‍ മരമുള്ളത്. മരം മുറിച്ചുനീക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിനു നേരെ അധികൃതര്‍ മുഖം തിരിക്കുകയാെണന്ന ആക്ഷേപവുമുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അംഗന്‍വാടിയിലെ … Read more

തെങ്ങിൻതടികളിൽ ശിൽപങ്ങൾ തീർത്ത് പ്രമോദ്

തെങ്ങിൻതടികളിൽ ശിൽപങ്ങൾ തീർത്ത് പ്രമോദ്

പ്രമോദ് തെങ്ങിൻ തടികളിൽ നിർമിച്ച ശിൽപങ്ങൾ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ പ്രദർശനത്തിന് വെച്ചപ്പോൾ കാഞ്ഞാണി: തെങ്ങിൻ തടികളിൽ വ്യത്യസ്തമായ ശിൽപങ്ങൾ തീർത്ത് അനുവാചകരുടെ മനം കവരുകയാണ് അരിമ്പൂർ മനക്കൊടി സ്വദേശി നടുവിൽ പുരക്കൽ പ്രമോദ്. ശിൽപങ്ങളുടെ പ്രദർശനം കാഞ്ഞാണി ബസ് സ്റ്റാൻഡിൽ നടത്തി. പ്രമോദ് ഒറ്റക്കാണ് ആറുവർഷത്തോളമെടുത്ത് ശിൽപങ്ങളുടെ പണി പൂർത്തീകരിച്ചത്. മരപ്പണിക്കാരനായ പ്രമോദ് ജോലിയുടെ ഇടവേളകളിലും പണി കഴിഞ്ഞുള്ള സമയങ്ങളിൽ രാത്രി വൈകിയുമാണ് ഇവ നിർമിക്കുന്നത്. സാധാരണക്കാർക്ക് കാണാനും ആസ്വദിക്കാനും വേണ്ടിയാണ് താൻ ഉണ്ടാക്കിയ ശിൽപങ്ങളുടെപ്രദർശനം … Read more

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി; കയ്പമംഗലം സ്വദേശിക്ക് 5,000 രൂപ പിഴ

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി; കയ്പമംഗലം സ്വദേശിക്ക് 5,000 രൂപ പിഴ

ഇരിങ്ങാലക്കുട: നഗരസഭ ഓഫിസ് പരിസരത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണ അവശിഷ്ടങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി.ജെ. തോമസ് നൽകിയ പരാതിയിലാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി. കഴിഞ്ഞമാസം 28ന് രാത്രി ഒമ്പതോടെ നഗരസഭ ഓഫിസിന്റെ പാർക്കിങ് ഷെഡിന് അടുത്ത് സ്കൂട്ടറിൽ വന്ന് പ്ലാസ്റ്റിക് ബക്കറ്റിൽനിന്ന് തെരുവ് നായ്ക്കൾക്ക് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീകുമാർ എന്ന വ്യക്തി ഭക്ഷണ അവശിഷ്ടങ്ങൾ നൽകിയതായി കാണിച്ചാണ് … Read more