സ്മരണകളുണർത്തി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ അഴീക്കോട്ടെ ജന്മഗൃഹം

സ്മരണകളുണർത്തി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ അഴീക്കോട്ടെ ജന്മഗൃഹം

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ ജന്മഗൃഹം സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ ഓർമകളിരമ്പുന്ന സ്മാരകമായി അഴീക്കോട്ടെ ജന്മഗൃഹം. മലബാറിൽ വെള്ളപ്പട്ടാളത്തിനെതിരെ പടനയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്താനാണ് മുസിരിസ് പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്. ഗതകാല പ്രൗഢിയോടെ പുനരുദ്ധാരണം നടത്തിയ ജന്മഗൃഹം ഇന്ന് ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കുമായി തുറന്നിട്ടിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്ത് വിഭജനനീക്കത്തിനെതിരെ നിലകൊണ്ട മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജനാധിപത്യ-മതേതര വിശ്വാസികൾക്കും പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ … Read more

കൊക്കോ കർഷകർക്ക് പുത്തനുണർവ് നൽകി അവാർഡ് തിളക്കത്തിൽ മിനി മോൾ

കൊക്കോ കർഷകർക്ക് പുത്തനുണർവ് നൽകി അവാർഡ് തിളക്കത്തിൽ മിനി മോൾ

ജെ.എസ്. മിനിമോൾ കൃഷിയിടത്തിൽ മണ്ണുത്തി: ഒരു കാലഘട്ടത്തിൽ തകർന്ന് പോയ കൊക്കോ കൃഷിയെ പുനർജീവിപ്പിച്ച് സാധ്യതകൾ കർഷകരിലെത്തിച്ചതിനുള്ള അംഗീകാരമായി ജെ.എസ്. മിനിമോൾക്കുള്ള പുരസ്കാരം. കാർഷിക സർവകലാശാലയിലെ കോക്കോ ഗവേഷണ വിഭാഗം മേധാവി ജെ.എസ്. മിനിമോളാണ് മികച്ച കാർഷിക ഗവേഷകക്കുള്ള അംഗീകാരം നേടിയത്. 2008 മുതൽ ആരംഭിച്ച കൊക്കോ ഗവേഷണത്തിന് ലഭിച്ച ആദ്യ അംഗീകാരമാണ് ഡോ.മിനിമോളിലൂടെ കാർഷിക സർവകലാശാലക്ക് ലഭിച്ചിരിക്കുന്നത്. കാർഷിക വിപ്ലവത്തിന് വിത്തുപാകിയ ഡോ.എം.എസ്. സ്വാമിനാഥന്‍റെ പേരിലുള്ള അവാർഡാണ്. 1980കളിൽ കേരളത്തിലെ കർഷകർ വ്യാപകമായി കൊക്കോ കൃഷിയിലേക്ക് … Read more

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥ

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അമിതവേഗം; 
അപകടങ്ങൾ തുടർക്കഥ

ക്രൈസ്റ്റ് കോളജ് ജങ്ഷനില്‍ ഉണ്ടായ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ബൈക്ക് അപകടം ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ ഗതാഗത നിയമങ്ങൾ തെറ്റിച്ചുള്ള മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നു. ക്രൈസ്റ്റ് കോളജ് ജങ്ഷനില്‍ ബുധനാഴ്ച രാവിലെ ദിശ തെറ്റിച്ച് എത്തിയ ബസിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തലനാരിഴക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്. തൃശൂർ ഭാഗത്ത് നിന്ന് വന്ന ‘മഹാദേവ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ എതിർദിശയിലേക്ക് കയറ്റുകയായിരുന്നു. ഈ സമയം എതിരെ വന്ന ബൈക്ക് … Read more

തൃശൂരിൽ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ 10 വോട്ട്; എട്ട് പേരുടെ വിലാസമില്ല

തൃശൂരിൽ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ 10 വോട്ട്; എട്ട് പേരുടെ വിലാസമില്ല

തൃശൂർ: ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിന്റെ വിലാസത്തിൽ പത്തു വോട്ട് ചേർത്തതായി തെളിവ്. ദീൻ ദയാൽ മന്ദിരത്തിന്റെ വിലാസത്തിൽ ആണ് വോട്ടുകൾ. എട്ട് വോട്ടർമാർ വിലാസം നൽകാതെയാണ് വോട്ട് രേഖപ്പെടുത്തിയത്. നിഖിൽ, ബിജു, വിനിൽ, ഗോപകുമാർ, സെബാസ്റ്റ്യൻ വൈദ്യർ, അരുൺ, സുരേഷ് കുമാർ, സുശോഭു, സുനിൽകുമാർ, രാജേഷ് എന്നിങ്ങനെയാണ് വോട്ടർമാരുടെ പേരുകളെന്ന് വി.എസ്. സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ കൃത്രിമം നടത്തിയ അന്തിമ വോട്ടർ പട്ടിക വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് നിലനിൽക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു. തൃശൂരിൽ ഒരു … Read more

സുരേഷ് ഗോപിയുടേത് കല്ലുപോലും നാണിക്കുന്ന മൗനം -ബിനോയ്‌ വിശ്വം

സുരേഷ് ഗോപിയുടേത് കല്ലുപോലും നാണിക്കുന്ന മൗനം -ബിനോയ്‌ വിശ്വം

ബിനോയ് വിശ്വം തൃശൂർ: സുരേഷ് ഗോപിയുടേത് കല്ലു പോലും നാണിക്കുന്ന മൗനമെന്ന് സിപിഐ സെക്രട്ടറി ബിനോയ്‌ വിശ്വം. നേരത്തെ എവിടെയും പ്രതികരിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ മൗനം അവലംബിക്കുകയാണ്. ഇത്രയും ഗുരുതര വിഷയങ്ങൾ ഉണ്ടായിട്ട് പോലും ഒന്നും മിണ്ടുന്നില്ല. തൃശൂരിൽ സുരേഷ് ഗോപിക്ക് ബിജെപി നൽകിയ സ്വീകരണം എം.പിയായ ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തുന്ന പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വെട്ടിപ്പിന് ശേഷമാണ് ഇത്തരം ഒരു സ്വീകരണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബൈബിളും ഖുർആനും ഗീതയുമായ വോട്ടർ പട്ടിക … Read more