മാപ്രാണം സെന്‍ററിൽ നിരവധി കടകളിൽ മോഷണം

മാപ്രാണം സെന്‍ററിൽ നിരവധി കടകളിൽ മോഷണം

ഇരിങ്ങാലക്കുട: മാപ്രാണം സെന്‍ററിൽ നിരവധി കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷന് അടുത്തുള്ള പച്ചക്കറിക്കട എന്നിവടങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപയും ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും … Read more

കലാനിലയം ഗോപിക്ക് നവനീതം ‘ഭാരത് കലാഭാസ്കർ’ പുരസ്കാരം

കലാനിലയം ഗോപിക്ക് നവനീതം ‘ഭാരത് കലാഭാസ്കർ’ പുരസ്കാരം

തൃശൂർ: ‘നവനീതം’ കള്‍ച്ചറല്‍ ട്രസ്റ്റിന്‍റെ 2022ലെ ദേശീയ കലാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭാരത് കലാഭാസ്കര്‍ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപി അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആവണങ്ങാട്ട് കളരി സർവതോഭദ്രം കലാകേന്ദ്രം പ്രിൻസിപ്പലാണ് കലാനിലയം ഗോപി. പുതുതലമുറയില്‍ ഈ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഭാരത് കലാരത്‌ന പുരസ്കാരം കുച്ചിപ്പുടി കലാകാരി അമൃത ലാഹിരിക്ക് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുംബൈ സ്വദേശിയായ … Read more

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെയാണ് (26) ചാവക്കാട് പൊലീസ് പിടികൂടിയത്. പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ആക്രമിച്ചത്. ഒളിവിലായ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നജിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നജിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 20.6 … Read more

പാവറട്ടി സെന്‍റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി

പാവറട്ടി സെന്‍റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി

പാവറട്ടി: പാവറട്ടി സെന്‍റർ വികസനത്തിന്‍റെ ഭാഗമായുള്ള കാന നിർമാണം, കൈയേറ്റം ഒഴിപ്പിക്കൽ എന്നിവയിലെ വ്യാപക പരാതിയെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. റോഡ്‌സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, ചാവക്കാട് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. ജില്ല സർവേ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പ്രകാരമാണ് പാവറട്ടിയിലെ കൈയേറ്റങ്ങൾ നീക്കി സെന്‍റർ വികസനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരാതികൾ ഉയർന്നതിനാൽ സർവേ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്. നിർമാണങ്ങൾ … Read more

ക്ഷേത്ര മോഷണം: രണ്ട് പേർ അറസ്റ്റിൽ

ക്ഷേത്ര മോഷണം: രണ്ട് പേർ അറസ്റ്റിൽ

ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീനരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേർപ്പ് പൂത്രയ്ക്കൽ മൂന്ന് സെൻറ് കോളനിയിൽ താമസിക്കുന്ന പുളിക്കപറമ്പിൽ സനീഷിനെയും (37) പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഭണ്ഡാരവും സി.സി.ടി.വി കാമറയുമാണ് മോഷ്ടിച്ചത്. സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.എസ്. വിനീഷ്, എസ്.ഐ ശ്രീലാൽ, എസ്.സി.പി.ഒ സരസപ്പൻ, സി.പി.ഒമാരായ എം. ഫൈസൽ, കെ.എൻ. സോഹൻലാൽ, … Read more