മറ്റത്തൂർ കുന്നിലെ കെ.എസ്.ഇ.ബി സബ്‌ സ്റ്റേഷനിൽ പൊട്ടിത്തെറി

മറ്റത്തൂർ കുന്നിലെ കെ.എസ്.ഇ.ബി സബ്‌ സ്റ്റേഷനിൽ പൊട്ടിത്തെറി

കൊടകര: കെ.എസ്.ഇ.ബിയുടെ മറ്റത്തൂർ കുന്നിലുള്ള 110 കെ.വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. സബ് സ്റ്റേഷനിലെ പ്രധാന പാനലാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 75 ലക്ഷം രൂപയിലധികം വിലവരുന്നതാണ് പാനൽ എന്ന് അധികൃതർ പറഞ്ഞു. അപകട സമയത്ത് മൂന്ന് പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അസി. എൻജിനീയർ ഇ.എസ്. ബൈജു, ഓവർസിയർ കെ.എസ്. ജോഷി, ഓപ്പറേറ്റർ എം.എം. നിധീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷിപ്പട്ടു. ഓഫിസിനകത്തെ ഫയലുകൾക്കും ഫർണിച്ചറിനും നാശം സംഭവിച്ചു. … Read more

ഫാൻസി ഡ്രസ് ഷോറൂമിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം

ഫാൻസി ഡ്രസ് ഷോറൂമിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം

ചാലക്കുടി: ചാലക്കുടിയിൽ ഫാൻസി ഡ്രസ് ഷോറൂം കത്തി 10 ലക്ഷം രൂപയുടെ നഷ്ടം. ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് കളക്ഷൻസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഈ സമയത്ത് ദേശീയപാത മേൽപാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. ഇദ്ദേഹം താഴെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തി. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി. മുറിയുടെ ചുറ്റും കനത്ത പുകപടലം വ്യാപിച്ചിരുന്നു. … Read more

പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കന് 30 വർഷം തടവും പിഴയും

CRIME NEWS TCR

കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ് (രവി – 51) കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. … Read more

കാപ്പ ചുമത്തി നാടുകടത്തി ; ചാലക്കുടി-പൊലീസ് സ്റ്റേഷൻ

കാപ്പ ചുമത്തി നാടുകടത്തി ; ചാലക്കുടി-പൊലീസ് സ്റ്റേഷൻ

ചാലക്കുടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെ (37) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമകേസുകളിലും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്നതിനെ തുടര്‍ന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

14കാരന് പീഡനം; പ്രതിക്ക് 21 വർഷം കഠിന തടവ്

14കാരന് പീഡനം; പ്രതിക്ക് 21 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ എന്ന നായർ ശിവനെയാണ് (53) ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.ആർ. രവിചന്ദർ ശിക്ഷിച്ചത്. 2021 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.കെ. ഷിജു ആണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി … Read more