Headline
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ

പാവറട്ടി സെന്‍റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി

പാവറട്ടി സെന്‍റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി
പാവറട്ടി സെന്‍റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി

പാവറട്ടി: പാവറട്ടി സെന്‍റർ വികസനത്തിന്‍റെ ഭാഗമായുള്ള കാന നിർമാണം, കൈയേറ്റം ഒഴിപ്പിക്കൽ എന്നിവയിലെ വ്യാപക പരാതിയെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. റോഡ്‌സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, ചാവക്കാട് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി.

ജില്ല സർവേ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പ്രകാരമാണ് പാവറട്ടിയിലെ കൈയേറ്റങ്ങൾ നീക്കി സെന്‍റർ വികസനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരാതികൾ ഉയർന്നതിനാൽ സർവേ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്.

നിർമാണങ്ങൾ പൂർത്തിയാകാത്തതിനാലാണ് മഴ  പെയ്തപ്പോൾ സെന്‍ററിൽ വെള്ളക്കെട്ട് ഉണ്ടായതെന്നും ഒഴുക്കിന് തടസ്സമുള്ള ചിലയിടങ്ങളിൽ സ്ലാബിന് പകരം ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും പാലുവായ് റോഡ് ജങ്ഷനിലും പ്രധാന റോഡ് ക്രോസ് ചെയ്ത് കലുങ്കുകൾ നിർമിക്കും. റോഡ് ഉയർത്തി ടാറിടുന്നതോടെ കാനകളുടെ ഉയരം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമാകും. സെന്‍റ് തോമസ് ആശ്രമം അധികൃതർ കേസ് കൊടുത്തതിനാലാണ് ആശ്രമവും സ്കൂളുമുള്ള ഭാഗത്ത് നിർമാണം വൈകുന്നത്. ഫെബ്രുവരിയിലാണ് കേസ് ഇനി പരിഗണിക്കുന്നത്. സ്റ്റേ ഇല്ലാത്തതിനാൽ നിയമോപദേശം തേടി നിർമാണ സാധ്യത പരിശോധിക്കും.ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ഏഴ് ദിവസത്തിനകം തുറക്കും.

റോഡിലെ സണ്ണി വളവിലെ കലുങ്കിന്‍റെ അറ്റകുറ്റപ്പണിയും കുണ്ടുവക്കടവ് റോഡും പഞ്ചാരമുക്ക് റോഡും പൂർണമായി ടാറിടും. മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സർക്കാർ അനുവദിച്ച 2.72 കോടി രൂപ ചെലവഴിച്ചാണ് പ്രവർത്തനങ്ങൾ.

Leave a Reply

Back To Top
error: Content is protected !!