ചേറ്റുവ പാലത്തിൽ വൻ കുഴികൾ; യാത്രക്കാർക്ക് ഭീഷണി

ചേറ്റുവ പാലത്തിൽ വൻ കുഴികൾ;
യാത്രക്കാർക്ക് ഭീഷണി

വാടാനപ്പള്ളി: ചേറ്റുവ പാലത്തിലെ വൻ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പലതവണ അപകടങ്ങൾ ഉണ്ടായിട്ടും ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പാലത്തിൽ ചെറുതും വലുതുമായി 20 ലധികം കുഴികളുണ്ട്. പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളുണ്ട്. കുഴിയായി കിടക്കുന്ന ഭാഗത്ത് ഇരുമ്പ് കമ്പികൾ പുറത്തായി നിൽക്കുന്ന നിലയിലാണ്. ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾ പാലത്തിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പാലത്തിലെ കുഴികൾ അടച്ചത് അശാസ്ത്രീയ രീതിയിലായതിനാലാണ് വീണ്ടും … Read more

കൊടകര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര പുരസ്കാരം 2021ലും ഈ അംഗീകാരം ലഭിച്ചിരുന്നു

കൊടകര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും
ദേശീയ ഗുണനിലവാര പുരസ്കാരം
2021ലും ഈ അംഗീകാരം ലഭിച്ചിരുന്നു

കൊടകര: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മികച്ച നിലവാരം പുലർത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് പുരസ്കാരത്തിന് കൊടകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വീണ്ടും അർഹമായി. 2021ലും ഈ അംഗീകാരം ലഭിച്ചിരുന്നു. ഗുണനിലവാരം, സേവനങ്ങൾ, രോഗിയുടെ അവകാശങ്ങൾ, ശുചിത്വം എന്നിവ പരിഗണിച്ചാണ് കൊടകര ആരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഈ പുരസ്കാരം നേടിയ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കൊടകരയിലേത്. ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കാഷ് പുരസ്കാരം കൊടകര … Read more

പൂരം കലക്കൽ മുന്നറിയിപ്പ് എം.ആർ. അജിത് കുമാർ അവഗണിച്ചു, ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് സംശയം; മന്ത്രി കെ. രാജന്‍റെ മൊഴി

പൂരം കലക്കൽ മുന്നറിയിപ്പ് എം.ആർ. അജിത് കുമാർ അവഗണിച്ചു, ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് സംശയം; മന്ത്രി കെ. രാജന്‍റെ മൊഴി

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്റെ മൊഴിയെടുത്തു. പൂരം കലക്കാൻ നീക്കമുണ്ടെന്ന മുന്നറിയിപ്പ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അവഗണിച്ചെന്ന് മന്ത്രി രാജൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പല തവണ വിളിച്ചിട്ടും അജിത് കുമാർ ഫോൺ എടുത്തില്ല. പൊലീസ് നടപടി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നു. ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി കെ. രാജൻ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് അവസാനഘട്ട മൊഴിയൊടുപ്പാണ് ഇന്ന് … Read more

കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: മൂന്നുപേർ അറസ്റ്റിൽ

കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: മൂന്നുപേർ അറസ്റ്റിൽ

അഖില,       ജീവന്‍,   അനൂപ് ഇരിങ്ങാലക്കുട: കരുവന്നൂർ തേലപ്പിള്ളിയിൽ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവർ അറസ്റ്റിൽ. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ കാമുകി ഒന്നാം പ്രതി അഖിലയും … Read more

ചേലക്കരയിൽ 377കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകി

ചേലക്കരയിൽ 377കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകി

ചേലക്കര നിയമസഭ മണ്ഡലത്തിലെ പട്ടയമേളയിൽ നൂറു വയസ്സുകാരി കാളിയമ്മക്ക് യു.ആർ. പ്രദീപ് എം.എൽ.എ പട്ടയം നൽകുന്നു ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 377 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. അഷറഫ്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗിരിജ മേലേടത്ത്, കെ. ജയരാജ്‌, പി.പി. സുനിത, കെ.എം. പത്മജ, ഷെയ്ക്ക്‌ അബ്ദുൽഖാദർ, ശശിധരൻ, തഹസിൽദാർ എം.ആർ. രാജേഷ്, ലാൻഡ് … Read more