വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ് നഴ്സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം

വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ് നഴ്സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം

തൃശൂർ ഗവ. മെഡിക്കൽ കോളജ് മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ജൂനിയർ റസിഡന്‍റ് വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചെന്ന പരാതിയിൽ ഏഴു നഴ്സുമാർക്കെതിരെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴു നഴ്സുമാരെ രണ്ട് ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ആശുപത്രി സൂപ്രണ്ട് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ പരാതിയിൽ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി. അതേസമയം, തങ്ങളുടെ മറുപടി … Read more

മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഉമ്മർ ഹാജി

മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഉമ്മർ ഹാജി

ഉമ്മർ ഹാജി മട്ടുപ്പാവിലെ കൃഷിയിടത്തിൽ വാടാനപ്പള്ളി: സംസ്ഥാനത്ത് കാര്യമായി കണ്ടുവരാത്തതും വിളയാത്തതുമായ വിവിധയിനം പഴവർഗങ്ങൾ ഉമ്മർ ഹാജിയുടെ വീട്ടിലെ മട്ടുപ്പാവ് കൃഷിയിടത്തിൽ തളിർത്ത് കായ്ച്ച് വളരുകയാണ്. ഗണേശമംഗലം കിഴക്ക് ടിപ്പു സുൽത്താൻ റോഡിന് സമീപമുള്ള വീടിന്‍റെ ടെറസിലാണ് ഉമ്മർഹാജിയുടെ കൃഷി. കോവിഡ് കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയുമ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങിയത്. കോവിഡിന് ശമനമായതോടെ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ഡ്രാഗൺ ഫ്രൂട്ടിന്‍റെ അടക്കം വിവിധ ഇനം പഴവർഗങ്ങളുടെ തൈകൾ വാങ്ങി പത്ത് സെന്റ് … Read more

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 37 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം പിഴയും

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 37 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം പിഴയും

ബിനീഷ് കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ 37 വർഷം കഠിനതടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴസംഖ്യയിൽനിന്ന് 50,000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. വാടാനപ്പള്ളി ബിച്ച് തറയിൽ വീട്ടിൽ ബിനീഷിനെ (34) ആണ് സ്പെഷൽ ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2017 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ഭാര്യയും മക്കളുമുള്ള പ്രതി ഭാര്യയെ ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം … Read more

പാലിയേക്കരയിൽ ഒരുമാസം ടോൾ പിരിക്കരുത് -ഹൈകോടതി ഉത്തരവ്

പാലിയേക്കരയിൽ ഒരുമാസം ടോൾ പിരിക്കരുത് -ഹൈകോടതി ഉത്തരവ്

Paliyekkara toll plaza കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരുതെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. ടോൾ പിരിവ് എന്നെന്നേക്കുമായി പൂർണമായും നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, … Read more

മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തമെന്നാക്കണം -ആർ.എൽ.വി. രാമകൃഷ്ണൻ

മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തമെന്നാക്കണം -ആർ.എൽ.വി. രാമകൃഷ്ണൻ

കലാമണ്ഡലത്തിൽ ആദ്യമായി മോഹിനിയാട്ടം പഠിക്കാൻ എത്തിയ പാറശ്ശാല സ്വദേശി പ്രവീൺ ആർ.എൽ.വി. രാമകൃഷ്ണനൊപ്പം ചെറുതുരുത്തി: മോഹിനിയാട്ടത്തിന് ‘കൈരളി നൃത്തം’ എന്ന് പേരുമാറ്റണമെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. മഹാകവി വള്ളത്തോളിന്റെ സങ്കൽപമനുസരിച്ച് കലാമണ്ഡലം യൂനിവേഴ്സിറ്റി തലത്തിലേക്ക് ഉയർന്നതുപോലെ, അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ മോഹിനിയാട്ടം എന്ന പേര് മാറ്റി ‘കൈരളി നൃത്തം’ എന്നാക്കണമെന്നാണ് രാമകൃഷ്ണന്റെ നിർദേശം. വള്ളത്തോൾ ‘കൈരളി നൃത്തം’ എന്ന പേരാണ് മോഹിനിയാട്ടത്തിന് പറഞ്ഞിട്ടുള്ളതെന്നും, അത് കേരള കലാമണ്ഡലം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള വിവാദങ്ങൾ ‘മോഹിനി’ … Read more