വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാർഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

10 വയസ്സുകാരനെ പീഡിപ്പിച്ച 58കാരന്‌ അഞ്ച് വർഷം തടവും പിഴയും

10 വയസ്സുകാരനെ പീഡിപ്പിച്ച 58കാരന്‌ അഞ്ച് വർഷം തടവും പിഴയും

ഇരിങ്ങാലക്കുട: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ വേണുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്തപക്ഷം രണ്ട് മാസംകൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന കെ.ജെ. … Read more

അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇവർ ചാവക്കാട് അകലാടാണ് താമസം. പശ്ചിമബംഗാളില്‍നിന്ന് ചാവക്കാട്ടേക്ക് വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ച നടത്തിയ പരിശോധനയിലാണ് നടപടി. കഴിഞ്ഞ ദിവസം ഗോവയിൽനിന്ന് കടത്തിയ മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.

സഹർ കൊലക്കേസ്: ഉത്തരാഖണ്ഡിൽനിന്ന് പിടികൂടിയ പ്രതികളെ തൃശൂരിലെത്തിച്ചു

സഹർ കൊലക്കേസ്: ഉത്തരാഖണ്ഡിൽനിന്ന് പിടികൂടിയ പ്രതികളെ തൃശൂരിലെത്തിച്ചു

തൃശൂർ: ചേർപ്പ് ചിറക്കൽ സഹർ കൊലക്കേസിൽ പിടിയിലായ പ്രതികളെ തൃശൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയ മൂന്ന് പേരെയാണ് രാത്രി എട്ടോടെ ട്രെയിനിൽ തൃശൂരിലെത്തിച്ചത്. അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് നാട്ടിൽ എത്തിച്ചത്. നിരഞ്ജൻ, സുഹൈൽ എന്നിവർ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്. അരുൺ, അമീർ എന്നിവർ സഹറിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവർ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്ത് മറ്റ് പ്രതികളെ കുറിച്ച് … Read more

ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമിന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്

ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമിന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.