‘ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങൾ അതേപടി തുടരേണ്ടിയിരുന്നു’; ഉദയാസ്തമയ പൂജ മാറ്റിയതിൽ സുപ്രീംകോടതി

‘ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങൾ അതേപടി തുടരേണ്ടിയിരുന്നു’; ഉദയാസ്തമയ പൂജ മാറ്റിയതിൽ സുപ്രീംകോടതി

ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹരജിയിൽ ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ഭരണസമിതി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. വെബ്‌സൈറ്റിലെ പൂജയുമായി ബന്ധപ്പെട്ട പട്ടിക അതുപോലെ നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കണ്ടെത്തണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനം ആചാരത്തിന്‍റെയും … Read more

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന ‘പ്രണാമം -2025’ പരിപാടിയുടെ ഭാഗമായി വിവിധ ജില്ല മാധ്യമ പുസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ത്യശൂര്‍ ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്ത ചിത്രത്തിനും സ്ത്രീ-പുരുഷ വാര്‍ത്ത അവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തക്കുമാണ് പുരസ്‌കാരം നല്‍കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപ വീതമുള്ള പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം, മികച്ച വാര്‍ത്ത ചിത്രത്തിനുള്ള എ.പി. തോമസ് സ്മാരക പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സ്ത്രീ-പുരുഷ അവതാരകര്‍ക്ക് പ്രത്യേകം മത്സരമായിരിക്കും … Read more

ഒമ്പതാം വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; നാട്ടികയിൽ ഭരണം മുൾമുനയിൽ

ഒമ്പതാം വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; നാട്ടികയിൽ ഭരണം മുൾമുനയിൽ

തൃപ്രയാർ: നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വീറും വാശിയും അലയടിച്ച നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. സി.പി.എം അംഗം കെ.ബി. ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എ.യു.പി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ ആറു വരെയാണ് വോട്ടെടുപ്പ്. വാർഡിൽ മൊത്തം 1,516 വോട്ടർമാരാണുള്ളത്. ബുധനാഴ്ച രാവിലെ 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. എൽ.ഡി.എഫിലെ വി. ശ്രീകുമാർ, യു.ഡി.എഫിലെ പി. വിനു, ബി.ജെ.പിയിലെ ജ്യോതി ദാസ് എന്നിവരാണ് മത്സരരംഗത്ത്. എൽ.ഡി.എഫ് … Read more

കൊടുങ്ങല്ലൂർ ഉപതെരഞ്ഞെടുപ്പ്; ചൂടേറിയ ത്രികോണ പോര്

കൊടുങ്ങല്ലൂർ ഉപതെരഞ്ഞെടുപ്പ്; ചൂടേറിയ ത്രികോണ പോര്

കൊടുങ്ങല്ലൂർ: നഗരസഭയിലെ ചേരമാൻ ജുമാമസ്‌ജിദ് 41ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ ത്രികോണ പോര്. ഡിസംബർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് സമാപിച്ചു. പരസ്യപ്രചാരണത്തിൽ പ്രകടമായ വീറുംവാശിയും തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിലും പ്രകടമാകും. കൊടുങ്ങല്ലൂരിലെ അഭിഭാഷകനായ ബി.ജെ.പി കൗൺസിലർ അഡ്വ. ടി.ഡി. വെങ്കിടേശ്വരൻ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സീറ്റ് നിലനിർത്താൻ ബി.ജെ.പിയിലെ ഗീത റാണിയും പിടിച്ചെടുക്കാൻ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.യു. സുരേഷ് കുമാറും എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി ജി.എസ്. സുരേഷും തമ്മിലാണ് … Read more

പരിയാരം സായിപ്പിന്റെ തോട്; സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു

പരിയാരം സായിപ്പിന്റെ തോട്; സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു

ചാലക്കുടി: അന്യാധീനപ്പെട്ടു കിടക്കുന്ന പരിയാരം പഞ്ചായത്തിൽ എച്ചിപ്പാറയിലെ സായിപ്പിന്റെ തോട് സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. ബ്രിട്ടീഷുഭരണകാലത്ത് കാർഷിക ആവശ്യത്തിനായി കൊച്ചി രാജാവിൽനിന്ന് 400 ഏക്കറോളം തീര് വാങ്ങി നിർമിച്ചതാണ് നാലര കിലോമീറ്റർ ദൂരമുള്ള തോട്. തോടിന് മൂന്നര മീറ്റർ വീതിയുണ്ട്. തോടിനോട് ചേർന്ന് കാളവണ്ടി സഞ്ചരിക്കാവുന്ന ആറുമീറ്റർ വീതിയുള്ള റോഡടക്കം ആകെ ഒമ്പത് മീറ്ററാണ് വീതി. കാർഷിക മേഖലയിലേക്ക് വലതുകര കനാലിൽനിന്ന് വെള്ളം എത്തിക്കാവുന്ന രീതിയിലാണ് കിടക്കുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി തോട് കൈയറുന്ന നിലയിലാണ്. … Read more