കൊടകര കുഴൽപ്പണം: തിരൂർ സതീഷിന്‍റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

കൊടകര കുഴൽപ്പണം: തിരൂർ സതീഷിന്‍റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ കുഴൽപ്പണം എത്തിയെന്ന് വെളിപ്പെടുത്തിയ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. വൈകിട്ട് നാലിന് രഹസ്യ മൊഴി രേഖപ്പെടുത്താൻ കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിവാദമായ കൊടകര കുഴൽപ്പണ കേസ് അന്വേഷണം മരവിപ്പിൽ നിൽക്കുമ്പോഴാണ് അടുത്തിടെ മാധ്യമങ്ങളിലൂടെ സതീഷിന്‍റെ വെളിപ്പെടുത്തൽ … Read more

തെരുവുനായ്ക്കൾ ഓടിച്ചു, സൈക്കിളിൽനിന്ന് വീണ് കുട്ടിക്ക് പരിക്ക്

തെരുവുനായ്ക്കൾ ഓടിച്ചു, സൈക്കിളിൽനിന്ന് വീണ് കുട്ടിക്ക് പരിക്ക്

വാടാനപ്പള്ളി: തെരുവുനായ്ക്കൾ കടിക്കാൻ ഓടിച്ചതോടെ സൈക്കിളിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് കുട്ടിക്ക് പരിക്ക്. വാടാനപ്പള്ളി ഫ്രണ്ട്സ് റോഡിന് സമീപം അമ്പലത്ത് വീട്ടിൽ സക്കീർ ഹുസ്സൈന്റെ മകൻ മുഹമ്മദ് അദിനാനാണ് പരിക്കേറ്റത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ റോഡിലൂടെ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ്ക്കൾ പിറകിലൂടെ കുരച്ച് കടിക്കാൻ ഓടിയെത്തിയതിനെ തുടർന്ന് വേഗത്തിൽ പോയതോടെ സൈക്കിൾ സഹിതം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ റോഡിൽ കിടന്നു. അതു വഴി പോയവരാണ് കുട്ടിയെ താങ്ങിയെടുത്തത്. മേഖലയിൽ … Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നാട്ടികയിലും ചൊവ്വന്നൂരിലും കോൺഗ്രസ്; കൊടുങ്ങല്ലൂർ നിലനിർത്തി ബി.ജെ.പി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നാട്ടികയിലും ചൊവ്വന്നൂരിലും കോൺഗ്രസ്; കൊടുങ്ങല്ലൂർ നിലനിർത്തി ബി.ജെ.പി

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിലെ പി. വിനുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം സ്ഥാനാർഥി വി. ശ്രീകുമാറിനെ 115 വോട്ടിനാണ് വിനു പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1107 വോട്ടിൽ പി. വിനു – 525, വി. ശ്രീകുമാർ -410, ജ്യോതിദാസ് (ബി.ജെ.പി) -172 എന്നിവയാണ് ലഭിച്ച വോട്ടുകൾ. 14 അംഗ ഭരണസമിതിയിൽ സി.പി.എം -ആറ്, യു.ഡി.എഫ് -അഞ്ച്, ബി.ജെ.പി -മൂന്ന് എന്നിവയായിരുന്നു കക്ഷിനില. … Read more

22 കിലോ കഞ്ചാവുമായി പിടിയില്‍

22 കിലോ കഞ്ചാവുമായി പിടിയില്‍

കൊടകര: കഞ്ചാവുമായി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ലഹരികടത്തുകാരന്‍ പിടിയിലായി. മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജിയാണ് (66) പിടിയിലായത്. ഇയാളില്‍ നിന്ന് 22.5 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. അമ്പതിലേറെ ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒഡിഷയില്‍നിന്നും ട്രെയിന്‍മാര്‍ഗവും ബസ് മാര്‍ഗവും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൊടകരയില്‍ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നില്‍ക്കവേയാണ് ഷാജി പൊലീസ് വലയിലായത്. … Read more

പാപമോക്ഷം തേടി ഭക്തർ പുനർജനി ഗുഹ നൂഴ്ന്നു

പാപമോക്ഷം തേടി ഭക്തർ പുനർജനി ഗുഹ നൂഴ്ന്നു

തിരുവില്വാമല: ജന്മപാപങ്ങളൊടുക്കി പുനർജന്മ സുകൃതം തേടാൻ ഭക്തർ പുനർജനി ഗുഹ നൂഴ്ന്നു. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ പുനർജനി നൂഴാൻ പുലർച്ചെ മുതൽ ഗുഹാമുഖത്ത് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തിയ വില്വാദ്രി നാഥക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. തുടർന്ന് നെല്ലിക്ക ഉരുട്ടിയശേഷം പതിവുപോലെ പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയിൽ പ്രവേശിച്ചു. തുടർന്ന് ഭക്തർ അദ്ദേഹത്തെ പിന്തുടർന്നു. ഗുഹയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജന്മം സംഭവിക്കുന്നുവെന്നാണ് വിശ്വാസം. … Read more