അധികൃതരേ കാണൂ… കുടിവെള്ളം മുട്ടിയ നാട്ടുകാർ സ്വന്തമായി പദ്ധതി തുടങ്ങി

അധികൃതരേ കാണൂ... കുടിവെള്ളം മുട്ടിയ നാട്ടുകാർ സ്വന്തമായി പദ്ധതി തുടങ്ങി

പള്ളിയുടെ മുകളിൽ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതിയുടെ ടാങ്കുകൾ കൊടുങ്ങല്ലൂർ: കുടിവെള്ളത്തിനായി നട്ടംതിരിയുന്ന നാട്ടിൽ ജനകീയ കൂട്ടായ്മയിൽ മാതൃക കുടിവെള്ള പദ്ധതി. ദുരിതം പേറുന്നവർ പരസ്പരം കൈകോർത്ത് മനഷ്യസ്നേഹികളുടെ സഹകരണത്തോടെ വീട്ടുമുറ്റത്തേക്ക് സ്വന്തമായി ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം കല്ലുംപുറത്താണ് പദ്ധതി സജ്ജമാകുന്നത്. പ്രദേശത്തെ അറുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഈ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ജലവിതരണം മാത്രമാണ് ആശ്രയം. പുഴയോരമായതിനാൽ പരമ്പരാഗത ജലസ്രോതസ്സുകളിലെല്ലാം ഉപ്പുരസമുള്ള വെള്ളമാണുള്ളത്. നിരന്തരമുണ്ടാകുന്ന പൈപ്പ് പൊട്ടലും വൈദ്യുതി … Read more

ചിട്ടിപ്പണം തിരിച്ച് നൽകാതെ സഹകരണ സ്ഥാപനം കബളിപ്പിച്ചതായി പരാതി

ചിട്ടിപ്പണം തിരിച്ച് നൽകാതെ സഹകരണ സ്ഥാപനം കബളിപ്പിച്ചതായി പരാതി

ചാലക്കുടി: ചിട്ടിപ്പണം കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും തിരിച്ച് നൽകാതെ സഹകരണ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചതായി പരാതി. അസിസ്റ്റന്‍റ് രജിസ്ട്രാർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലെന്നും നിക്ഷേപകരുടെ പ്രതിനിധികൾ പറഞ്ഞു. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ‘തൃശൂർ വിഡോ ഡെവലപ്പേഴ്സ് സഹകരണ സംഘ’ത്തിനെതിരെയാണ് പരാതി. മറ്റത്തൂർകുന്ന് അണലിപ്പറമ്പിൽ എ.എൻ. രമാദേവൻ എന്ന വ്യക്തിയാണ് പരാതി നൽകിയത്. ഈ വകയിൽ നിരവധി പേർ വേറെയും പരാതിക്കാരായുണ്ട്. വിധവകളുടെ പേരിലുള്ള സ്ഥാപനമായതിനാൽ സ്വാധീനം ഉപയോഗിച്ച് വ്യാപകമായി ചിട്ടിയിൽ വരിക്കാരെ ചേർത്തിരുന്നു. പണം കിട്ടാത്തവർ നിരാശയിലാണ്. … Read more

സൈബര്‍ തട്ടിപ്പ് കേസിലെ പ്രതികളെ ഉത്തരേന്ത്യയില്‍നിന്ന് പിടികൂടി തൃശൂര്‍ പൊലീസ്

സൈബര്‍ തട്ടിപ്പ് കേസിലെ പ്രതികളെ ഉത്തരേന്ത്യയില്‍നിന്ന് പിടികൂടി തൃശൂര്‍ പൊലീസ്

സഞ്ജയ് കുമാർ, ദിനു കുമാർ, അഭിമന്യു സിങ് തൃശൂര്‍: രണ്ട് വ്യത്യസ്ത സൈബര്‍ തട്ടിപ്പ് കേസുകളിലായി 8,52,600 രൂപ തട്ടിയെടുത്ത മൂന്ന് പ്രതികളെ പിടികൂടി. ബിഹാറിലെ നവാഡയിലെ ബിക്കാണ്‍പുര സ്വദേശി സഞ്ജയ്കുമാര്‍ (27), പട്നയിലെ ശിവപുരി സ്വദേശി അഭിമന്യു സിങ് (36), ഝാര്‍ഖണ്ഡിലെ മധുപൂര്‍ സ്വദേശി ദിനുകുമാര്‍ മണ്ഡല്‍ (30) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. ആദ്യ കേസില്‍ പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് … Read more

ബൈക്ക് മോഷണ സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ

ബൈക്ക് മോഷണ സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ

അറസ്റ്റിലായ പ്രതികൾ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വാഹന മോഷണക്കേസുകളിലുൾപ്പെട്ട മൂന്നുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ യമഹ ടുട്ടു എന്ന സുമേജ്, കണ്ടംകുളം കനാൽ കോളനി കോന്നംപറമ്പിൽ അച്ചൂട്ടി എന്ന അഭിനവ്, അഴീക്കോട് തയ്യിൽ കുഞ്ഞൻ എന്ന വിജിൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. നവംബറിൽ കൊടുങ്ങല്ലൂർ പൊലീസ് പരിധിയിൽ മേത്തലയിലെ കുന്നംകുളം നവകൈരളി ക്ലബിന് … Read more

മോട്ടോർ സൈക്കിൾ മോഷണ സംഘം പിടിയിൽ

മോട്ടോർ സൈക്കിൾ മോഷണ സംഘം പിടിയിൽ

കൊടുങ്ങല്ലൂർ: മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ, മാള, ഞാറക്കൽ, ആലങ്ങാട്, പറവുർ എന്നീ സ്റ്റേഷൻ പരിധികളിൽനിന്ന് യമഹ മോട്ടോർ സൈക്കിളുകൾ ഇവർ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച വാഹനം അന്നുതന്നെ കോയമ്പത്തൂരെത്തിച്ച് വിൽപന നടത്തും. ഇങ്ങനെ പത്ത് യമഹ മോട്ടോർ സൈക്കിളുകൾ രണ്ടാഴ്ചക്കുള്ളിൽ ഇവർ മോഷ്ടിച്ചിരുന്നു. … Read more