നറുനിലാവിന്‍റെ ഇഫ്താർ പൊതികൾ…

നറുനിലാവിന്‍റെ ഇഫ്താർ പൊതികൾ...

സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയിലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ് തുടർച്ചയായി 13ാമത്തെ വർഷവും നോമ്പ് തുറക്കുന്ന സഹജീവികൾക്ക് സ്നേഹ വിരുന്നൂട്ടി മാതൃക തീർക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്തിൽ താഴെ കിറ്റുകൾ മാത്രമാണ് നൽകിയിരുന്നതെങ്കിൽ ഇന്നത് ദിനേനെ 500 കിറ്റുകൾ നൽകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഇത് 600 ആയും വർധിക്കും. വെന്തുരുകുന്ന മരുഭൂമിയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണിത്. … Read more

പോട്ട ആശ്രമം കവല അടച്ചുകെട്ടി; അടിപ്പാത നിർമാണം ഉടൻ

പോട്ട ആശ്രമം കവല അടച്ചുകെട്ടി; അടിപ്പാത നിർമാണം ഉടൻ

പോട്ട ആശ്രമം കവല അടച്ചുകെട്ടുന്നു ചാലക്കുടി: ദേശീയപാതയിൽ നിരന്തരം അപകട ഭീഷണി ഉയർത്തുന്ന പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ ദേശീയപാത അധികൃതർ അടച്ചു. നേരത്തെ ഇവിടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധിപേർ അപകടങ്ങളിൽ മരിച്ചിരുന്നു. അവസാനം കഴിഞ്ഞ 13ന് ഇവിടെ മിനിലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും ലോറി തീപിടിച്ച് നശിക്കുകയും ചെയ്ത സംഭവത്തോടെ ദേശീയപാതയിലേക്കുള്ള ക്രോസിങ് അടച്ചുകെട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ വൈകിയപ്പോൾ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് നൽകി. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ ക്രോസിങ് അടച്ചത്. … Read more

പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല

പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല

പോട്ട ആശ്രമം കവല ചാലക്കുടി: തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ അടക്കാനുള്ള തീരുമാനം ഇതുവരെയും നടപ്പായില്ല. അടച്ചുകെട്ടുമ്പോൾ ഇതുവഴിയുള്ള ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്ന കാര്യം വരെ ബസുടമകളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ഇതേതുടർന്ന് ദേശീയപാത അതോറിറ്റി അടുത്തദിവസംതന്നെ റോഡ് അടക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, റോഡ് അടച്ചുപൂട്ടുമ്പോൾ പകരം സ്വീകരിക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച ആശങ്കകൾ അധികൃതരിൽ പൂർണമായും ഒഴിവായിട്ടില്ല. അതിനാൽ അടച്ചുപൂട്ടൽ വൈകുകയാണ്. ആശ്രമം ജങ്ഷനിൽ കാൽനടക്കാർ റോഡ് … Read more

ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ 17കാരന് മർദനം; പ്രതികൾ പിടിയിൽ

ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ 17കാരന് മർദനം; പ്രതികൾ പിടിയിൽ

ജിഷ്ണു, അതുൽ, ഇതിഹാസ് മണ്ണുത്തി: ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ മരത്താക്കര സ്വദേശിയായ 17കാരനെ ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശി കേളങ്ങാത്ത വീട്ടിൽ ജിഷ്ണു (24), ഒല്ലൂക്കര ഇലഞ്ഞികുളം സ്വദേശി വടക്കൂടൻ വീട്ടിൽ അതുൽ (30), കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (20) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിൽ മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവം. മരത്താക്കര സ്വദേശിയായ 17കാരനെ സ്കൂട്ടറിൽ … Read more

മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം

മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം

തൃപ്രയാർ: കടലിൽ മീൻ കുറവുമൂലം നാട്ടികയിൽ മാസങ്ങളായി പണിയില്ലാതെ മത്സ്യത്തൊഴിലാളികൾ. കടലിൽ മത്സ്യ കുറവുമൂലം ചെറുവഞ്ചികളും വള്ളങ്ങളും ഇറക്കാൻ കഴിയാതെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ദുരിതതത്തിലാണ്. നാട്ടികയിലും പരിസര പ്രദേശങ്ങളിലുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് മത്സ്യക്ഷാമം മൂലം പണിയില്ലാതെ വലയുന്നത്. ഏതാനും ചെറുവള്ളങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്. പോകുന്നവർക്ക് കിട്ടുന്നത് വളരെ കുറഞ്ഞ മത്സ്യങ്ങളാണ്. ചില ദിവസങ്ങളിൽ ഒന്നും കിട്ടുകയുമില്ല. കുറച്ചു മത്സ്യം കിട്ടിയാലും ചെലവ് കാശിന് പോലും തികയുകയുമില്ല. പല വള്ളങ്ങളും ചെറുവള്ളങ്ങളും … Read more