മേഖലയിൽ ഭീതി പടർത്തി ഏഴാറ്റുമുഖം ഗണപതി

മേഖലയിൽ ഭീതി പടർത്തി ഏഴാറ്റുമുഖം ഗണപതി

വെട്ടിക്കുഴിയിൽ എത്തിയ ഏഴാറ്റുമുഖം ഗണപതി ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വെട്ടിക്കുഴി, ചൂളക്കടവ് ജനവാസമേഖലയിലെ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയെ എത്രയും വേഗം മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഏഴാറ്റുമുഖം ഭാഗത്തുമാത്രം കണ്ടുവരുന്ന ഈ കാട്ടാന ഈ പ്രദേശങ്ങളിലും തുടർച്ചയായി എത്തുകയാണ്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതമയമായിരിക്കുകയാണ്. വെട്ടിക്കുഴി, രണ്ടുകൈ, ചൂളക്കടവ് റോഡിലൂടെ രാവും പകലും കാട്ടാനയുടെ വിളയാട്ടമാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭീതിയോടെയാണ് ഈ … Read more

തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ ശ്രമം

തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ ശ്രമം

ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ തെർമൽ കാമറ ഉപയോഗിച്ച് പുലിയുടെ ചലനങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു ചാലക്കുടി: ഡ്രോൺ പറത്തി തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു. ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചയാണ് തെർമൽ കാമറയുള്ള ഡ്രോൺ പറത്തിയത്. പുലി ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തിയത്. രാത്രിയിലെ നിശ്ശബ്ദതയിൽ മറ്റെല്ലാ ചലനങ്ങളും നിലക്കുമ്പോൾ ഇരുട്ടിൽ കാടുപിടിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവികളെ തെർമൽ കാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ജീവികളുടെ … Read more

സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അകത്തായി

സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അകത്തായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 10ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളിൽനിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നൽകിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അഭിജിത്ത് (19), ചാപ്പാറ സ്വദേശി പടിഞ്ഞാറേ വീട്ടിൽ അമർനാഥ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളിൽനിന്ന് പിരിവെടുത്ത് ബിവറേജിൽനിന്ന് മദ്യം വാങ്ങി അവർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്കൂൾ അധികൃതർ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. ഇതോടെ രക്ഷിതാക്കൾക്ക് വിവരം നൽകി. രക്ഷിതാക്കൾക്കൊപ്പം … Read more

ചാലക്കുടി നഗരസഭ ആശമാർക്ക് വാർഷിക അലവൻസും കുടുംബ ഇൻഷുറൻസും നൽകും

ചാലക്കുടി നഗരസഭ ആശമാർക്ക് വാർഷിക അലവൻസും കുടുംബ ഇൻഷുറൻസും നൽകും

ചാലക്കുടി: 165.03 കോടി രൂപയുടെ വരവും 160.78 കോടിയുടെ ചിലവും 4.25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ചാലക്കുടി നഗരസഭ ബജറ്റിന് അംഗീകാരം. വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അവതരിപ്പിച്ച ബജറ്റിൽ ഇളവുകളും വാഗ്ദാനങ്ങളുമുണ്ട്. ആശമാർക്ക് 25,000 രൂപ വീതം വാർഷിക അലവൻസും ഫാമിലി ഇൻഷുറൻസും അനുവദിക്കും. ഇതിന് 10 ലക്ഷം രൂപ വകയിരുത്തി. അംഗൻവാടി പ്രവർത്തകർക്ക് പ്രത്യേക ഫാമിലി ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. നഗരസഭ ശക്തിസ്ഥൽ ക്രിമിറ്റോറിയത്തിൽ നഗരസഭ പ്രദേശത്തെ മുഴുവൻ താമസക്കാരുടെയും ശവസംസ്കാരം സൗജന്യമാക്കി. രാസലഹരിക്കെതിരെ … Read more

നഗരസഭ നൽകിയ രേഖയിൽ ‘റോഡ്’ ‘തോട്’ ആയി; പട്ടയ സ്വപ്നം പൂവണിയാതെ കാൽനൂറ്റാണ്ടായി ഒമ്പത് കുടുംബങ്ങൾ

നഗരസഭ നൽകിയ രേഖയിൽ ‘റോഡ്’ ‘തോട്’ ആയി; പട്ടയ സ്വപ്നം പൂവണിയാതെ കാൽനൂറ്റാണ്ടായി ഒമ്പത് കുടുംബങ്ങൾ

കുന്നംകുളം: നഗരസഭയിൽ ചേരി നിർമാർജന ഭാഗമായി നഗരത്തിലെ പാറപ്പുറത്തുനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റിപാർപ്പിച്ച ഒമ്പത് കുടുംബങ്ങൾ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയം ലഭിക്കാതെ വലയുന്നു. നഗരസഭ അധികാരികളുടെ കടുത്ത നിസ്സംഗതയും അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. അരനൂറ്റാണ്ട് കാലം പാറപ്പുറത്ത് താമസിച്ചിരുന്ന 33 കുടുംബങ്ങളെയാണ് 25 വർഷം മുമ്പ് മാറ്റിപാർപ്പിച്ചത്. ഇതിൽ പലർക്കും വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചെങ്കിലും ഒമ്പത് കുടുംബങ്ങൾ ഇതിനായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. നഗരസഭയുടെ ആവശ്യത്തിനായാണ് ഈ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. ഇതിൽ 16 കുടുംബങ്ങളെ … Read more