കാലിൽ തറച്ച മരക്കമ്പ് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അധികൃതരുടെ അനാസ്ഥയിൽ വേദന തിന്നത് അഞ്ചുമാസം

കാലിൽ തറച്ച മരക്കമ്പ് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അധികൃതരുടെ അനാസ്ഥയിൽ വേദന തിന്നത് അഞ്ചുമാസം

ചേലക്കര: കാലിൽ തറച്ച മരക്കമ്പ് നീക്കാതെ മുറിവ് തുന്നിക്കെട്ടി. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ യുവാവ് വേദന തിന്നത് അഞ്ചുമാസം. പടിഞ്ഞാറേ പങ്ങാരപ്പിള്ളി കുണ്ടുപറമ്പിൽ ചന്ദ്രനാണ് (52) ചേലക്കര താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ജീവിതം പ്രതിസന്ധിയിലായത്. കഴിഞ്ഞ ജനുവരി 27നാണ് കാലിൽ പരിക്കേറ്റു ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. കാലിലെ കമ്പ് മാറ്റാതെ ജീവനക്കാർ മുറിവ് തുന്നിക്കൂട്ടി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് ഫെബ്രുവരി അവസാനം വരെ ആശുപത്രിയിൽ പോയി മുറിവ് ഡ്രസ്സ് ചെയ്തുകൊണ്ടേയിരുന്നു. പിന്നീട് വേദനയും അവിടെ … Read more

എം.ഡി.എം.എയുമായി അറസ്റ്റില്‍

എം.ഡി.എം.എയുമായി അറസ്റ്റില്‍

മുബഷീര്‍ ഗുരുവായൂര്‍: 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തൊഴിയൂര്‍ സ്വദേശി പൊട്ടത്തയില്‍ മുബഷീറിനെയാണ് (25) ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ബാഷ്പജന്‍, ടി.ആര്‍. സുനില്‍, അബ്ദുല്‍ റഫീഖ് എന്നിവരും മുബഷീറിനെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ലഹരിപ്പാർട്ടിക്കിടെ തമ്മിലടിച്ചു, സ്ഥലത്തെത്തിയ പൊലീസിനെയും തല്ലി, ജീപ്പ് അടിച്ചു തകർത്തു; ആറു പേർ പിടിയിൽ

ലഹരിപ്പാർട്ടിക്കിടെ തമ്മിലടിച്ചു, സ്ഥലത്തെത്തിയ പൊലീസിനെയും തല്ലി, ജീപ്പ് അടിച്ചു തകർത്തു; ആറു പേർ പിടിയിൽ

തൃശൂർ: നാടിനെ ഞെട്ടിച്ച് മണ്ണുത്തി നെല്ലങ്കരയിൽ പൊലീസിനു നേരെ ഗുണ്ട ആക്രമണം. മൂന്ന് പൊലീസ് ജീപ്പുകൾ തകർത്തു. വടിവാളും ഇരുമ്പുകമ്പികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഒരു പ്രതിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ സഹോദരങ്ങളടക്കം ആറുപേരെ പിടികൂടി. പിടിയിലായവരിൽ ഒരാൾ രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്. പരിക്കേറ്റ പൊലീസുകാരും പിടിയിലായ പ്രതികളും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് ഇൻസ്പെക്ടർ ജയൻ, സിവിൽ പൊലീസ് ഓഫിസർ അജു എന്നിവർക്കാണ് പരിക്കേറ്റത്. സഹോദരങ്ങളും ഒല്ലൂക്കര സ്വദേശികളുമായ കാട്ടുപറമ്പിൽ മുഹമ്മദ് … Read more

കൊടകര ദുരന്തം; തകർന്ന കെട്ടിടത്തിനടുത്തെത്താന്‍ വഴിയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി

കൊടകര ദുരന്തം; തകർന്ന കെട്ടിടത്തിനടുത്തെത്താന്‍ വഴിയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി

കെട്ടിടം തകർന്നു വീണതറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നി രക്ഷാസേനയും  കൊടകര: ഇടിഞ്ഞുവീണ കെട്ടിടത്തിനടുത്തേക്ക് എത്താന്‍ വീതിയുള്ള വഴിയില്ലാതിരുന്നത് അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. റോഡരുകിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറകിലുള്ള ഈ കെട്ടടത്തിലേക്ക് ഇടുങ്ങിയ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. ഇതിലൂടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്ന് സമീപത്തെ മതില്‍ പൊളിച്ച് വഴിയുണ്ടാക്കിയ ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിക്കാൻ കഴിഞ്ഞത്. രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ രണ്ട് പേരെ പുറത്തെടുത്തെങ്കിലും ഒരാൾക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. … Read more

കുന്നംകുളം നഗരം കൈയടക്കി തെരുവ് നായ്ക്കൾ

കുന്നംകുളം നഗരം കൈയടക്കി തെരുവ് നായ്ക്കൾ

കുന്നംകുളത്ത് റോഡിൽ അലയുന്ന തെരുവ് നായ്ക്കൾ കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളിലും നഗരത്തിലും തെരുവ് നായ്ക്കൾ വിഹരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. നഗരത്തിലെ ഏറെ തിരക്കുള്ള റോഡുകളെല്ലാം തെരുവുനായ്ക്കൾ കൈയേറുക പതിവാണ്. സ്കൂളുകളുടെ പരിസരങ്ങളിൽ തെരുവുനായ്ക്കൾ സംഘടിക്കുന്നത് വിദ്യാർഥികൾക്കും വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാൽനടയായി സ്കൂളിലേക്ക് വരുന്ന വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും വലിയ … Read more