വിരുന്നുകാർ പതിവ് തെറ്റിച്ചില്ല; ബനാത്ത് യത്തീംഖാനയിൽ വീണ്ടും പക്ഷിക്കൂട്ടം

വിരുന്നുകാർ പതിവ് തെറ്റിച്ചില്ല; ബനാത്ത് യത്തീംഖാനയിൽ വീണ്ടും പക്ഷിക്കൂട്ടം

ദേശമംഗലം തലശ്ശേരി ബനാത്ത് യത്തീംഖാന അഗതി മന്ദിരത്തിൽ പക്ഷികൾ മരക്കൊമ്പിൽ കൂടുകൂട്ടി ഇരിക്കുന്നു ചെറുതുരുത്തി: യത്തീംഖാന അഗതി മന്ദിരത്തിൽ വിദേശ അഗതി പക്ഷികൾ കൂടുകൂട്ടാൻ എത്തി. ദേശമംഗലം തലശ്ശേരി ബനാത്ത് യത്തീംഖാനയിൽ ആണ് വിദേശ പക്ഷികളെത്തിയത്. ഇത് ആദ്യമായിട്ടല്ല പക്ഷികൾ ഇവിടെയെത്തുന്നത്. വർഷങ്ങളായി മഴക്കാലമെത്തുമ്പോൾ വിരുന്നെത്തുന്ന ഈ പക്ഷികൾ യത്തീംഖാനയിലെ മരച്ചില്ലകളിൽ കൂടുകൂട്ടി ആറുമാസത്തോളം തങ്ങാറുണ്ട്. യത്തീംഖാന അന്തേവാസികളായ പെൺകുട്ടികൾക്ക് ഇവ കൗതുകക്കാഴ്ചയാണ്. മഴ ആസ്വദിച്ച് ഇവിടെ കഴിയുന്ന പക്ഷിക്കൂട്ടം കൂടു കൂട്ടി മുട്ടയിട്ട് കുട്ടികൾ പറക്കാനാകുമ്പോഴാണ് … Read more

പോത്തൻവല ഉപയോഗിച്ച് കടൽ കലക്കി മത്സ്യംപിടിച്ച നാല് വള്ളങ്ങൾ പിടിയിൽ

പോത്തൻവല ഉപയോഗിച്ച് കടൽ കലക്കി മത്സ്യംപിടിച്ച നാല് വള്ളങ്ങൾ പിടിയിൽ

പഞ്ചവടി കടലിൽനിന്ന് പിടിച്ചെടുത്ത വള്ളത്തിൽ ഉണ്ടായിരുന്ന ചെമ്മീൻ ലേലം ചെയ്യുന്നു ചാവക്കാട്: പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരക്കടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയ നാല് മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. സ്വകാര്യ ഫൈബർ വള്ളത്തിൽ എത്തിയ ഉദ്യോഗസ്ഥർ പെയർ ട്രോളിങ് നടത്തി വന്ന വള്ളങ്ങൾ നാടകീയമായി പിടികൂടുകയായിരുന്നു. ചാവക്കാട് അണ്ടത്തോട് സ്വദേശി മാമതിന്റെ ഉടമസ്ഥതയിലുള്ള ബദരിയ ഒന്ന്, രണ്ട് വള്ളങ്ങളും … Read more

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സക്കാലം

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സക്കാലം

പുന്നത്തൂർ ആനക്കോട്ടയിൽ ന്യൂസിലൻഡ് സ്വദേശി ലിസ ആനകൾക്ക് മരുന്ന് ഉരുള നൽകുന്നു (ചിത്രം- ടി.എച്ച്. ജദീർ) ഗുരുവായൂര്‍: പുന്നത്തൂർ ആനക്കോട്ടയിൽ ആനകൾക്ക് ഒരു മാസത്തെ സുഖചികിത്സ തുടങ്ങി. കൊമ്പന്‍ വിനായകന്റെ വായില്‍ ഔഷധക്കൂട്ട് അടങ്ങിയ ചോറുരുള നൽകി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജൂനിയര്‍ വിഷ്ണുവിന് ഉരുള നല്‍കി. ആനത്താവളത്തിന്റെ വടക്കേമുറ്റത്ത് അണിനിരന്ന ആനകള്‍ക്ക് ചടങ്ങില്‍ ഔഷധക്കൂട്ടടങ്ങിയ ഭക്ഷണം നല്‍കി. മദപ്പാടിലും രോഗാവസ്ഥയിലുമുള്ള ആനകള്‍ക്ക് പിന്നീട് ചികിത്സ നല്‍കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. … Read more

കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

അനസ് ചാവക്കാട്: കാറും മൊബൈൽ ഫോണും ‍പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത് റംളാൻ അനസിനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ആറിന് ഉച്ചക്ക് 1.30ന് ചാവക്കാട് കോടതിയുടെ മുൻവശം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ അനസും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരും ചേർന്നാണ് കൃത്യം നടത്തിയത്. അന്നകര സ്വദേശി വടേരി വീട്ടിൽ രതീഷും ഭാര്യയും ചാവക്കാട് കോടതിയിൽ പരാതി നൽകാൻ വേണ്ടി എത്തിയതായിരുന്നു. വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന ഇരുവരെയും … Read more

സ്കൂൾ മാനേജറെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ; പ്രതി അറസ്റ്റിൽ

സ്കൂൾ മാനേജറെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ; പ്രതി അറസ്റ്റിൽ

ഹരൻ എരുമപ്പെട്ടി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വെള്ളറക്കാട് മനപ്പടി പള്ളിയത്ത് വീട്ടിൽ ഹരനെ (55) അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ രണ്ടുമാസം മുമ്പ് ഹരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളറക്കാട് വിവേക സാഗരം സ്കൂളിൽ അധ്യാപക നിയമനം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പലരിൽനിന്ന് പണം വാങ്ങിയിട്ടുള്ളത്. വിവേക സാഗരം സ്കൂളിന്റെ മാനേജരുടെ മകനാണ് ഹരൻ. ഇയാളുടെ സഹോദരൻ മരിച്ച ഹൈമനായിരുന്നു സ്കൂൾ നടത്തിപ്പിന്റെ ചുമതല. എന്നാൽ, സ്കൂളിന്റെ … Read more