ഈ മൈതാനം പറഞ്ഞുതരും പോരാട്ട കഥകൾ…

ഈ മൈതാനം പറഞ്ഞുതരും പോരാട്ട കഥകൾ…

ഈ മൈതാനവും ചുറ്റുവട്ടവും നെഞ്ചിലേറ്റുന്നുണ്ട്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കഥകൾ. അതിന്‍റെ അവശേഷിപ്പുകൾ മങ്ങിയും മാഞ്ഞും ഇപ്പോഴും ഇവിടെയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ തൃശൂരിന്‍റെ ഈടുവെപ്പുകളായി ഇന്നും അതിനെ ഓർക്കുന്നവരുണ്ട്, അറിയാത്തവരും. തൃശൂർ തേക്കിൻകാട് മൈതാനത്തിലെ മണികണ്ഠനാൽത്തറ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുക’ എന്ന് ഈ ആൽത്തറക്കടുത്ത് ഒത്തുകൂടിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ കാലമുണ്ട്. അതിന്‍റെ ഫലമെന്നോണം ബ്രിട്ടീഷ് പൊലീസിന്‍റെ മർദനമേറ്റതിന്‍റെ ചോരപ്പാടുകൾ അലിഞ്ഞു ചേർന്ന മണ്ണാണത്. 1942 ആഗസ്റ്റ് 12ന് മണികണ്ഠനാല്‍ത്തറയിൽ ത്രിവർണ … Read more

ഗാന്ധി സ്മരണയിൽ കുന്നംകുളം

ഗാന്ധി സ്മരണയിൽ കുന്നംകുളം

രാഷ്ട്രപിതാവിന്‍റെ പാദസ്പർശമേറ്റ കുന്നംകുളത്തിനും പറയാനുണ്ട് ഒരുപാട് ഓർമകൾ. പൊതുയോഗത്തിൽ സംസാരിക്കാനായി 1934 ജനുവരി 11നാണ് ഗാന്ധിജി ഈ മണ്ണിൽ കാലുകുത്തിയത്. കസ്തൂർബാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. തലേന്നാൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം പിന്നീട് കാർ മാർഗമാണ് കുന്നംകുളത്ത് എത്തിയത്. ഗുരുവായൂർ, പട്ടാമ്പി എന്നിവിടങ്ങളിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കുന്നംകുളത്തിന്‍റെ ചരിത്രലിപികളിൽ ആലേഖനം ചെയ്യപ്പെട്ടതാണ് ഗാന്ധിജിയുടെ മേശപ്പുറത്ത് കയറിയിരുന്നുള്ള പ്രസംഗം. ജനം തടിച്ചുകൂടിയതോടെ ദൂരത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തെ കാണാൻ കഴിയാതായി. ഇതോടെ സമ്മേളന വേദിക്കു സമീപമുള്ള പനയ്ക്കൽ … Read more

സ്വാതന്ത്ര്യദാഹം തിളച്ചു; അധികാരി സ്ഥാനം തെറിച്ചു

സ്വാതന്ത്ര്യദാഹം തിളച്ചു; അധികാരി സ്ഥാനം തെറിച്ചു

കൊടുങ്ങല്ലൂർ: സ്വാതന്ത്യ സമരകാലത്ത് ഏറെ ധർമ്മസങ്കടം അനുഭവിച്ചിരുന്നവരാണ് രാജ്യസ്നേഹികളായ സർക്കാർ ഉദ്യോഗസ്ഥർ. സ്വന്തം രാജ്യം സ്വാതന്ത്ര്യം നേടണമെന്ന കലശലായ അഭിവാഞ്ഛക്കും ജീവിതമാർഗ്ഗമായ തൊഴിലിനും ഇടയിൽ അകപ്പെട്ടായിരുന്നു അവരുടെ ജീവിതം. സ്വാതന്ത്ര്യസമരത്തിൽ പരോക്ഷമായി പങ്കെടുക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യാൻ പോലും അന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഭയമായിരുന്നു. ജോലി വകവെക്കാതെ സ്വാതന്ത്യ സമരത്തിലേക്ക് നീങ്ങിയവർ ഏറെയാണ്. ഇങ്ങനെ ജോലി നഷ്ടപ്പെട്ടവർ കൊടുങ്ങല്ലൂരിലും കുറവായിരുന്നില്ല. ഇത്തരമൊരു കഥയായിരുന്നു നാട്ടിലെ ‘അധികാരി’ സ്ഥാനം അലങ്കരിച്ചിരുന്ന പതിയാശ്ശേരി (മാങ്ങാംപറമ്പിൽ) അഹമ്മദുണ്ണിയുടേത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ … Read more

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങൾക്ക് ഗുരുവായൂരിൽ നാളെ മുതൽ വിലക്ക്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങൾക്ക് ഗുരുവായൂരിൽ നാളെ മുതൽ വിലക്ക്

ഗുരുവായൂര്‍: ഒറ്റത്തവണ ഉപയോഗമുള്ള സാധനസാമഗ്രികളുടെ വില്‍പനയും ഉപയോഗവും ഗുരുവായൂർ നഗരസഭ പരിധിയില്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായി നിരോധിക്കും. വ്യാപാരി വ്യവസായ സംഘടനകളുടെ സഹകരണത്തോടെയാണ് നിരോധനം നടപ്പാക്കുന്നതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. കടകൾ, ലോഡ്ജ്, കല്യാണമണ്ഡപങ്ങൾ, കാറ്ററിങ്, തെരുവുകച്ചവടക്കാർ തുടങ്ങിയ മേഖലകളിലെ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക്, കടലാസ്, തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള ഗ്ലാസ്സുകള്‍, േപ്ലറ്റുകള്‍, ഐസ്ക്രീം ബൗളുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കും. നഗരസഭ പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളില്‍ ഇവ വിൽക്കരുത്. കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, ലോഡ്ജുകള്‍, … Read more

മാളയിൽ വനിത ഡോക്ടറെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു

മാളയിൽ വനിത ഡോക്ടറെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു

മാള: മാള അഷ്ടമിച്ചിറയിൽ വനിത ഡോക്ടറെ തെരുവുനായ്ക്കൾ ആക്രമിച്ചു. ദന്ത ഡോക്ടറായ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ഇരു കാലുകളിലും ആഴത്തിൽ കടിയേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി. നിലത്ത് വീണതിനെ തുടർന്ന് കൈയുടെ എല്ലിന് പൊട്ടലുണ്ട്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ പമ്പിന് പിൻവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുംവഴിയാണ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. നായ്ക്കൾ വരുന്നതു കണ്ട് ഭയന്ന പാർവതി പിന്നോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ … Read more