ഇഞ്ചക്കുണ്ടില്‍ വീടുകള്‍ക്കരികെ കാട്ടാനകള്‍

ഇഞ്ചക്കുണ്ടില്‍ വീടുകള്‍ക്കരികെ കാട്ടാനകള്‍

കൊടകര: മറ്റത്തൂരിലെ ഇഞ്ചക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇഞ്ചക്കുണ്ട് പാട്ടുകര ഷെരീഫ്, മുല്ലക്കുന്നേല്‍ ജോണി, എടത്തനാട്ട് കൊച്ചുത്രേസ്യ എന്നിവരുടെ വീടുകള്‍ക്കരികിലെത്തിയ കാട്ടാനകള്‍ തെങ്ങ്, കമുക്, ഇഞ്ചികൃഷി എന്നിവ വ്യാപകമായി നശിപ്പിച്ചു. രാത്രി രണ്ടോടെയാണ് നാല് ആനകള്‍ ഈ പ്രദേശത്ത് എത്തിയത്. വീട്ടില്‍ ഒറ്റക്കായിരുന്ന കൊച്ചുത്രേസ്യ ശബ്ദം കേട്ട് ജനല്‍വഴി നോക്കിയപ്പോഴാണ് ആനകളെ കണ്ടത്. പുലര്‍ച്ചെ അഞ്ച് വരെ ആനകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുതുക്കാട് സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥി ടൂര്‍ … Read more

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരികളുടെ മാല കവർന്നു

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരികളുടെ മാല കവർന്നു

ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരികളുടെ മാല കവർന്നു. മോഷ്‌ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ആറന്മുള സ്വദേശി രേഖ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ് കവർന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ നടന്നുവരികയായിരുന്ന ലക്ഷ്‌മിയുടെ രണ്ടു പവന്റെ മാലയാണ് ആദ്യം പൊട്ടിച്ചത്. ഓടിരക്ഷപ്പെടുകയായിരുന്ന മോഷ്ടാവിനെ റെയിൽവേ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും തള്ളിയിട്ട് രക്ഷപ്പെട്ടു. ഓട്ടത്തിനിടെയാണ് എതിരെ നടന്നുവരികയായിരുന്നു രേഖ നായരുടെ നാലു പവന്റെ മാല പൊട്ടിച്ചത്. ട്രെയിൻ … Read more

ഭൂമി കച്ചവടത്തിന്റെ പേരിൽ പണം തട്ടുന്നതായി പരാതി

ഭൂമി കച്ചവടത്തിന്റെ പേരിൽ പണം തട്ടുന്നതായി പരാതി

കൊടുങ്ങല്ലൂർ: ഭൂമി കച്ചവടത്തിന്റെ പേരിൽ സാധാരണക്കാരായ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പല ഭൂമികളും ചൂണ്ടിക്കാട്ടിയാണ് ഇവർ മുൻകൂറായി ലക്ഷങ്ങൾ വാങ്ങിക്കുന്നതെന്നാണ് പരാതി. ഒരേ ഭൂമി തന്നെ ചൂണ്ടിക്കാട്ടിയാണ് പലരിൽ നിന്നും പണം മുൻകൂറായി വാങ്ങുന്നത്. ഒട്ടേറെ പേർ ഇങ്ങനെ ഈ ഭൂമാഫിയയുടെ തട്ടിപ്പിനിരയായതായി പറയുന്നു. ഒരു ഭൂമി കാണിച്ചുകൊടുത്ത് അത് വാങ്ങിത്തരാം എന്ന് പറഞ്ഞ് അഡ്വാൻസിനത്തിൽ പണം വാങ്ങുകയും കരാർ എഴുതുകയും പിന്നീട് ഇവർ ബന്ധപ്പെടാതിരിക്കുകയുമാണ് ചെയ്യുന്നത്. പലരെയും ഭീഷണിപ്പെടുത്തുകയും … Read more

പോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണ പുരം കട്ടൻബസാർ തെക്ക് ഭാഗത്ത് സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനനെയാണ് (42) അറസ്റ്റ് ചെയ്തത്. സൈക്കിൾ നന്നാക്കാൻ എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

സങ്കടം കണ്ടുനിൽക്കാനായില്ല; തിരച്ചിലിന് പുഴയിലിറങ്ങി എസ്.ഐ

സങ്കടം കണ്ടുനിൽക്കാനായില്ല; തിരച്ചിലിന് പുഴയിലിറങ്ങി എസ്.ഐ

ചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ജസ്റ്റിന്റെ പിതാവിന്റെയും ബന്ധുക്കളുടെയും സങ്കടം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കണ്ണീരണിയിച്ചു. സങ്കടം കണ്ടുനിൽക്കാനാവാതെ ചെറുതുരുത്തി എസ്.ഐ ആർ. നിഖിലും തിരച്ചിലിന് പുഴയിലിറങ്ങി. തിങ്കളാഴ്ച ഏഴു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ എസ്.ഐ ഉൾപ്പെട്ട സംഘം മൃതദേഹം കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് ബന്ധുക്കളോടൊപ്പം പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ ചങ്ങനാശ്ശേരി അഞ്ചമ്പിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജസ്റ്റിൻ മാത്യുവിനെ (34) ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 8.30 വരെ എസ്.ഐയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. … Read more