ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം

ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം

തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാന ദേവത പഞ്ചരത്‌നകൃതികളുടെ പ്രഥമ സംഗീതാവിഷ്‌കാരവും കലാപീഠം അച്ചീവ്‌മെന്റ് പുരസ്‌കാര സമർപ്പണവും ബുധനാഴ്ച വൈകീട്ട് 6.30ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചരത്‌ന കീർത്തനാലാപനത്തിൽ നാൽപതോളം സംഗീതജ്ഞർ പങ്കെടുക്കും. ദേവസ്ഥാനം കലാപീഠം ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് നടി ശോഭനക്കും ഘട വാദന കുലപതി ടി.എച്ച്. വിനായക റാമിനും സമ്മാനിക്കും. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്ഥാന ആസ്ഥാന വിദ്വാൻ പദവി ഡോ. ടി.എസ്. രാധാകൃഷ്ണന് സമ്മാനിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം … Read more

വാഴകളിൽ അജ്ഞാത രോഗം; കർഷകർ ദുരിതത്തിൽ

വാഴകളിൽ അജ്ഞാത രോഗം; കർഷകർ ദുരിതത്തിൽ

ചെറുതുരുത്തി: ചെങ്ങാലിക്കോടൻ പഴത്തിന് പേരുകേട്ട മുള്ളൂർക്കരയിൽ വാഴകളിൽ അജ്ഞാത രോഗം ബാധിച്ചതിനാൽ കർഷകർ ദുരിതത്തിൽ. സ്വർണവർണ കുലകളാൽ സുപ്രസിദ്ധമായ ചെങ്ങാലിക്കോടന്റെ സർവനാശത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. മുള്ളൂർക്കര മണ്ണുവട്ടം കണ്ണംപാറയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് വാഴകൃഷിയിൽ അഞ്ജാത രോഗം പടരുന്നത്. മഞ്ഞപ്പ് പടരുകയും കൂട്ടത്തോടെ ഒടിഞ്ഞ് വീഴുകയുമാണ്. കൃഷി വകുപ്പിന്റെ ഉപദേശ പ്രകാരം നടന്ന പ്രതിരോധ നടപടികളൊന്നും കർഷകരുടെ കണ്ണീരൊപ്പുന്നതിന് ഗുണപ്രദമാകുന്നില്ല. കർഷകർ പരമ്പരാഗതമായി തയാറാക്കിയ ഏറ്റവും മികച്ച വിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കുലച്ച് പാകമായ വാഴകളാണ് … Read more

നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ

നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ

കുന്നംകുളം: കേച്ചേരി ആയമുക്കിലെ പുഴയിൽ നാല് വര്‍ഷം മുമ്പ് യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വരന്തരപ്പിള്ളി വേലൂപ്പാടം ചുള്ളിപ്പറമ്പില്‍ സലീഷിനെ (42) കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് കരിപ്പോട്ടില്‍ ഗോപിനാഥന്‍ നായരുടെ മകന്‍ രജീഷാണ് (36) പുഴയിൽ മുങ്ങിമരിച്ചത്. 2019 നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. എന്നാൽ, സംഭവശേഷം രജീഷിന്റെ ബന്ധുക്കളുടെ പരാതിയിൽ സലീഷിനെ പലതവണ … Read more

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദനം: എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ നടപടി

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദനം: എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ നടപടി

കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ മർദിച്ചെന്ന പരാതിയിൽ ക്രൈം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ക്രൈം എസ്.ഐ നുഹ്മാൻ, സീനിയർ സി.പി.ഒ ശശിധരന്‍, സി.പി.ഒമാരായ സന്ദീപ്, സജീവന്‍, സുഹൈർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വിവിധ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലം മാറ്റി. സുഹൈറിനെ എ.ആർ ക്യാമ്പിലേക്ക് തിരിച്ചയച്ചു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27) മര്‍ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ അഞ്ചിനാണ് സംഭവം. കാണിപയ്യൂരിൽ പൊതുസ്ഥലത്ത് … Read more

നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെക്കൽ: നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ

നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെക്കൽ: നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ

ചാവക്കാട്: നരേന്ദ്ര മോദിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എൻ. ഗോപ പ്രതാപനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. ഗുരുവായൂർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഈ ആവശ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കത്തയച്ചു. മോദിയെ സ്തുതിച്ച് പോസ്റ്റർ ഷെയർ ചെയ്ത ഗോപപ്രതാപന്റേത് ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. മുമ്പും സമാനമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയയാളാണ് ഗോപപ്രതാപൻ. മണത്തല മേൽപാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് … Read more