വിദ്യാർഥിയെ അടിച്ച അധ്യാപകനെതിരെ നടപടി വന്നേക്കും

വിദ്യാർഥിയെ അടിച്ച അധ്യാപകനെതിരെ നടപടി വന്നേക്കും

കൊടുങ്ങല്ലൂർ: ആറാംക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ടടിച്ച കേസിലെ പ്രതിയായ അധ്യാപകനെതിരെ നടപടി വന്നേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അറിയുന്നു. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.ജെ. ആൻറണിക്കെതിരെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മതിലകം പൊലീസ് ജൂവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും ഭാരതീയ ന്യായസംഹിത പ്രകാരവ് ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചൂരൽ കൊണ്ടുള്ള അടിയേറ്റത്. ശരീരത്തിൽ അടിയുടെ … Read more

മഹാശിലായുഗത്തിൽ നിർമിതമായ പഴുതറ ചാലക്കുടിയിൽ കണ്ടെത്തി

മഹാശിലായുഗത്തിൽ നിർമിതമായ പഴുതറ ചാലക്കുടിയിൽ കണ്ടെത്തി

ചാലക്കുടി: 5000 വർഷത്തിനുമേൽ പഴക്കമുള്ളതും മഹാശിലായുഗ കാലഘട്ടത്തിൽ നിർമിതമായതെന്നും കരുതപ്പെടുന്ന പഴുതറ ചാലക്കുടിയിൽ കണ്ടെത്തി. ചാലക്കുടി കുറ്റിച്ചിറ വില്ലേജിൽ കുണ്ടുകുഴിപ്പാടം അന്നപൂർണേശ്വരിദേവി ക്ഷേത്രത്തിൽനിന്ന് 500 മീറ്റർ മാറി സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പഴുതറയുടെ അവശിഷ്ടം കണ്ടെത്തിയത്. കല്ലുകളിൽ കുത്തി വരച്ചിട്ടുള്ളതിന്റെ ചില അടയാളങ്ങളും കാണുന്നുണ്ട്. ചരിത്രപൈതൃക ഗവേഷകനും എഴുത്തുകാരനുമായ പി.ജി. അനീഷാണ് പഴുതറ കണ്ടെത്തി തിരിച്ചറിഞ്ഞത്. ഒരു പരന്ന കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപ്പാളികൾ കൊണ്ട് താങ്ങി നിർത്തിയ നിലയിലുള്ളതാണ് പഴുതറയുടെ രൂപം. ചാലക്കുടിയുടെ പല ഭാഗത്തും … Read more

സ്വപ്നങ്ങൾ നെയ്യാനാവാതെ കുത്താമ്പുള്ളി

സ്വപ്നങ്ങൾ നെയ്യാനാവാതെ കുത്താമ്പുള്ളി

തൃശൂർ: ചേലക്കര നിയോജക മണ്ഡലത്തിൽ ഒമ്പത് പഞ്ചായത്തുകളാണുള്ളത്. അവയിൽ രണ്ട് പ്രധാന പഞ്ചായത്തുകളാണ് പാഞ്ഞാൾ, തിരുവില്വാമല എന്നിവ. ഭാരതപ്പുഴക്ക് സമീപമാണ് തിരുവില്വാമല. പാഞ്ഞാൾ ഒരു തനി നാടൻ ഗ്രാമമാണ്. പാഞ്ഞാൾ, കിള്ളിമംഗലം, പൈങ്കുളം എന്നീ ഗ്രാമങ്ങൾ ചേർന്നതാണ് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്. കൃഷി തന്നെയാണ് ജനങ്ങളുടെ മുഖ്യ ജീവിത മാർഗം. 12 ദിവസം നീണ്ടുനിൽക്കുന്ന അതിരാത്രമാണ് പാഞ്ഞാളിനെ പുറംലോകത്ത് ശ്രദ്ധേയമാക്കുന്നത്. പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി തയാറാക്കുന്ന യാഗശാലയിൽ നടക്കുന്ന അതിരാത്രം പ്രസിദ്ധമാണ്. അതിരാത്ര ഭൂമികക്ക് ചുറ്റുമുള്ള വയലുകളിൽ … Read more

കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള്‍ നിർമാണം അടുത്ത ആഴ്ച തുടങ്ങും

കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള്‍ നിർമാണം അടുത്ത ആഴ്ച തുടങ്ങും

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ കള്ളക്കടല്‍ പ്രതിഭാസം മൂലം തീരശോഷണവും നാശനഷ്ടങ്ങളും ഉണ്ടായ ഭാഗങ്ങളിൽ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദർശനം നടത്തി. വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വാർഡ് അംഗങ്ങൾ എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം. മടങ്ങിയ ശേഷം കടല്‍ഭിത്തി നിർമാണം, കുടിവെള്ളക്ഷാമം, വൈദ്യുതി വിതരണ തടസ്സം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാൻ കലക്ടറുടെ ചേംബറില്‍ യോഗം ചേരുകയും ചെയ്തു. വാടാനപ്പള്ളി ഒന്നാം വാര്‍ഡിലെ തീരശോഷണത്തിനുള്ള താല്‍ക്കാലിക പരിഹാരമായി ഭരണാനുമതി ലഭിച്ച 35 ലക്ഷം രൂപയുടെ … Read more

മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണം വൈകുന്നു

മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണം വൈകുന്നു

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ ജീര്‍ണിച്ചുനശിക്കുന്ന മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിന് നടപടി വൈകുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐ.എച്ച്.ഡി.പി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പഞ്ചായത്തിലെ അഞ്ചാം … Read more