പ്രായം തളർത്താത്ത നടനവിസ്മയമായി കലാമണ്ഡലം ഹൈമാവതി

പ്രായം തളർത്താത്ത നടനവിസ്മയമായി കലാമണ്ഡലം ഹൈമാവതി

ചെറുതുരുത്തി: പ്രായം തളർത്താത്ത നടന വിസ്മയമായി കലാമണ്ഡലം ഹൈമാവതി ഒരിക്കൽകൂടി കലാമണ്ഡലത്തിലെ അരങ്ങിലെത്തി. കൂത്തമ്പലത്തിലൊരുക്കിയ അരങ്ങിൽ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന പാട്ടിന് ഭാവാഭിനയ പെരുമഴ പെയ്യിച്ചുള്ള ഹൈമാവതിയുടെ മോഹിനിയാട്ട ചുവടുകളെ സദസ്സിലിരുന്നവർ നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്. തനിക്ക് 70 വയസ്സായെന്ന് പറയാൻ ഒരു മടിയുമില്ലെന്ന് അവർ വേദിയിൽ പറഞ്ഞു. കലാമണ്ഡലത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കലാമണ്ഡലം ഹൈമാവതിയുടെ പരിപാടി. കലാമണ്ഡലം മുൻ അധ്യാപകൻ പരേതനായ ചെല്ലപ്പന്റെ ഓർമകൾ അനുസ്മരിച്ചാണ് ഇവർ പരിപാടി അവതരിപ്പിച്ചത്. ഗുരു സത്യഭാമ … Read more

പെങ്ങാമുക്ക് ചെറുവള്ളിക്കടവ് പാലം; നിർമാണത്തിന് ഭരണാനുമതി

പെങ്ങാമുക്ക് ചെറുവള്ളിക്കടവ് പാലം; നിർമാണത്തിന് ഭരണാനുമതി

കുന്നംകുളം: കുന്നംകുളം മണ്ഡലത്തിലെ ചെറുവള്ളിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് 9.33 കോടി രൂപയുടെ ഭരണാനുമതി. കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെങ്ങാമുക്കിലെ പ്രധാനറോഡിലാണ് ചെറുവള്ളിക്കടവ് പാലം. എ.സി. മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ പാലം പുതുക്കിപ്പണിയുന്നതിന് തുക അനുവദിച്ചിരുന്നു. നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിലൂടെ നിറവേറ്റപ്പെടുന്നത്. ആറര പതിറ്റാണ്ട് മുമ്പ് 1962ലാണ് ചെറുവള്ളിക്കടവ് പാലം നിർമിച്ചത്. വീതികുറഞ്ഞ പാലം കാലപഴക്കത്തില്‍ ബലക്ഷയം സംഭവിച്ചിരുന്നു. വർഷങ്ങൾക്കുശേഷം പാറേമ്പാടം-ആറ്റുപുറം റോഡ് വികസനത്തിന്റെ ഭാഗമായി ഈ പാലത്തിന്റെ ഇരുവശത്തും … Read more

ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം: പ്രതി പിടിയിൽ

ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം: പ്രതി പിടിയിൽ

അരിമ്പൂർ (തൃശൂർ): എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും സമീപത്തെ മൃഗാശുപത്രിയിൽനിന്നുമായി കാൽ ലക്ഷത്തോളം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെയാണ് (52) 48 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് എറവിലെ ക്ഷേത്രത്തിൽ മോഷണം നടന്നത്. നിരവധി മോഷണക്കേസിൽ പ്രതിയായ ഇയാൾ തിരൂർ സബ് ജയിലിൽനിന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പഴയന്നൂരിൽ അഭിഭാഷകനെ കാണാനായി ബസിൽ പോകുന്നതിനിടെയാണ് ക്ഷേത്രത്തിൽ കയറിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. വഴിപാട് കൗണ്ടറും ഭണ്ഡാരവും … Read more

അക്രമികൾ തട്ടുകട തകർത്തു

അക്രമികൾ തട്ടുകട തകർത്തു

കുന്നംകുളം: മങ്ങാട്-തിരുത്തിക്കാട്‌ റോഡിൽ കക്കാട്‌ പൂമരത്തിന്‌ സമീപം ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട തകർത്ത് സാധനങ്ങൾ പാടത്തേക്ക് തള്ളിയിട്ട നിലയിൽ. കക്കാട് കാണംകോട്ട് വീട്ടിൽ ജിത്തു-അലീന ദമ്പതികൾ നടത്തുന്ന തട്ടുകടയാണ്‌ ബുധനാഴ്ച അർധരാത്രി സാമൂഹിക വിരുദ്ധർ അടിച്ച്‌ തകർത്തത്‌. മേശകളും കസേരകളും ഗ്യാസ്‌ സ്റ്റൗവും ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന അലമാരയും കടയുടെ ബോർഡുകളും പാത്രങ്ങളും അക്രമികൾ പാടത്തേക്ക്‌ വലിച്ചെറിഞ്ഞിട്ടുണ്ട്. രാത്രി കട അടച്ചശേഷം ഒരു മണിയോടെയാണ്‌ ആക്രമണം നടന്നതെന്നറിയുന്നു. വഴിയാത്രികരിൽ ചിലരാണ്‌‌ ജിത്തുവിനെ വിവരമറിയിച്ചത്. ദിവസങ്ങൾക്ക്‌ മുമ്പ് കട … Read more

മാട്ടിൻമുകളിൽ നരകജീവിതം…

മാട്ടിൻമുകളിൽ നരകജീവിതം...

മണ്ഡല ചരിത്രത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചേലക്കര. വൈവിധ്യങ്ങളുടെ കലവറയായ ചേലക്കരക്ക് നിരവധി ആവശ്യങ്ങളുണ്ട്. ചേലക്കരക്കാരുടെ ചോദ്യങ്ങൾ ഇന്നുമുതൽ ‘മാധ്യമ’ത്തിൽ വായിക്കാം.  തൃശൂർ: ചേലക്കര മണ്ഡലത്തിലെ പ്രധാന നഗരങ്ങളിലൊന്നായ പഴയന്നൂരിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്പളക്കോട് മാട്ടിൻമുകൾ എന്ന സ്ഥലത്തെത്താം. ഇടുങ്ങിയതെങ്കിലും നല്ല റോഡാണ്. ഒന്നുരണ്ട് കയറ്റങ്ങൾ ഒഴിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടെയെത്താം. മാട്ടിൻമുകളിൽ രണ്ട് ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന ഒരു ആദിവാസി താമസസ്ഥലമുണ്ട്. മലയൻ വിഭാഗത്തിൽപെട്ട 14 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കണ്ടാൽ ഹൃദയം തകരുന്ന … Read more