അഞ്ചങ്ങാടി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

അഞ്ചങ്ങാടി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ രണ്ട് യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അഞ്ചങ്ങാടി കൊട്ടിലങ്ങ് വീട്ടിൽ മുഹമ്മദ് അൻസാറിനെയാണ് (21) ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമൽ, എസ്.ഐ വിജിത് കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അൻസാറിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 10ന് രാത്രി 12 ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ചങ്ങാടി ബാങ്കിന് മുന്നിൽ ഇരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര … Read more

ഹോട്ടലുകളില്‍ പരിശോധന; കുന്നംകുളത്ത് ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഹോട്ടലുകളില്‍ പരിശോധന; കുന്നംകുളത്ത് ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കുന്നംകുളം: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ചായക്കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പരിശോധന നടത്തി. 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് പലഭാഗത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂവെന്നും ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് … Read more

കുട്ടവഞ്ചിയിൽ കറങ്ങാം, പീച്ചി ഡാം റെഡി

കുട്ടവഞ്ചിയിൽ കറങ്ങാം, പീച്ചി ഡാം റെഡി

പീച്ചി: ഇനി പീച്ചി ഡാം സന്ദർശിക്കാൻ എത്തുന്നവർക്ക് കുട്ടവഞ്ചിയിൽ ഒരു കറക്കവും ആകാം. വനംവകുപ്പിന്‌ കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചിയിലുള്ള യാത്ര മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ തൊട്ടറിഞ്ഞ് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുടെ പക്ഷികളുടെ പാട്ടുകേട്ട് കൊണ്ടുള്ള യാത്ര അവിസ്‌മരണീയ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുകയെന്ന് മന്ത്രി പറഞ്ഞു. പീച്ചി വനത്തിൽ ശീതൾ ഭാഗത്ത്‌ നിന്നും ആരംഭിച്ച്‌ വള്ളിക്കയം വരെ വനയാത്രയും തുടർന്ന്‌ വള്ളിക്കയത്ത്‌ കുട്ടവഞ്ചി സവാരിയുമാണ്‌ ഒരുക്കിയിട്ടുള്ളത്‌. 400 രൂപയാണ് കുട്ടവഞ്ചി … Read more

കനാല്‍ബണ്ടിലെ കരിങ്കൽക്കെട്ട് പുനർനിർമിക്കാന്‍ നടപടിയായില്ല

കനാല്‍ബണ്ടിലെ കരിങ്കൽക്കെട്ട് പുനർനിർമിക്കാന്‍ നടപടിയായില്ല

കൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ ബണ്ടിലെ പാലത്തിനോട് ചേര്‍ന്ന കരിങ്കല്‍ക്കെട്ട് ഇടിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് ആനന്ദകലാസമിതി വായനശാല റോഡ് അവസാനിക്കുന്ന ഭാഗത്തെ പാലത്തിനോടു ചേര്‍ന്നാണ് കനാല്‍ ബണ്ട് ഇടിഞ്ഞിട്ടുള്ളത്. വെള്ളം തുറന്നുവിടുമ്പോള്‍ കനാലില്‍ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ സമീപത്തെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. രണ്ടുവര്‍ഷം മുമ്പ് കനാല്‍ വൃത്തിയാക്കാനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം ബണ്ടിലേക്ക് കയറ്റിയപ്പോഴാണ് പാലത്തിനോടു ചേര്‍ന്നുള്ള കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. കനാലില്‍ വെള്ളം നിറയുമ്പോള്‍ ബണ്ടിലെ ഇടിഞ്ഞ ഭാഗത്തുകൂടി വെള്ളം … Read more

ഗുരുവായൂർ മേൽപാലത്തിന് ‘ഹാപ്പി ബര്‍ത്‌ഡേ’

ഗുരുവായൂർ മേൽപാലത്തിന് ‘ഹാപ്പി ബര്‍ത്‌ഡേ’

ഗുരുവായൂര്‍: ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ മേൽപാലം യാഥാര്‍ഥ്യമായിട്ട് നവംബര്‍ 14ന് ഒരു വര്‍ഷം. അര കിലോമീറ്ററോളം നീളം വരുന്ന മേല്‍പ്പാലം 22 മാസം കൊണ്ടാണ് പണിതീര്‍ത്തത്. ഗുരുവായൂരിനൊപ്പം 10 മേൽപാലങ്ങള്‍ക്കാണ് കിഫ്ബി പദ്ധതിയില്‍ അനുമതി നല്‍കിയിരുന്നത്. ഈ പട്ടികയില്‍ എട്ടാമതായാണ് ഗുരുവായൂരിലെ പാലം പണി തുടങ്ങിയതെങ്കിലും ഏറ്റവുമാദ്യം പണി പൂര്‍ത്തിയായത് ഗുരുവായൂരിലേതായിരുന്നു. ഇതോടൊപ്പം പണി തുടങ്ങിയ പല പാലങ്ങളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആയിരിക്കെയാണ് പദ്ധതിക്ക് … Read more