പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി

പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി

നിർമാണം പൂർത്തിയായ ചാലക്കുടി ആയുഷ് ആശുപത്രി കെട്ടിടം ചാലക്കുടി: നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നു. കേന്ദ്ര ആയുഷ് വകുപ്പിന് കീഴിൽ ഒമ്പത് കോടി രൂപ ചെലവിൽ നാല് നിലകളിലായി കെട്ടിട്ട നിർമാണം പൂർത്തിയായിട്ടുണ്ട്. താഴത്തെ നിലയിൽ ഒ.പി വിഭാഗവും പഞ്ചകർമയും ഫിസിയോ തെറപ്പിയും നേത്ര ചികിത്സ സ്പെഷാലിറ്റിയും ലാബും ഉൾപ്പെടെ സൗകര്യങ്ങളാണ് ഒരുക്കുക. നേത്ര വിഭാഗത്തിന്റെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലായ ഇവിടേക്ക് നിലവിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ … Read more

കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന

കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന

ചൊക്കനയിലെ എസ്‌റ്റേറ്റ് മൈതാനം കൊടകര: തോട്ടം മേഖലയിലുള്ള ചൊക്കന എസ്‌റ്റേറ്റ് മൈതാനിയില്‍ നീണ്ട ഇടവേളക്ക് ശേഷം കാല്‍പന്തുകളിയുടെ ആരവം ഉയരുന്നു. ഒരുകാലത്ത് ഫുട്‌ബാള്‍ ലഹരിയായി കൊണ്ടുനടന്നിരുന്നവരുടെ നാടാണ് ചൊക്കന. ഇവിടത്തെ യുവാക്കള്‍ ജീവിതം തേടി പ്രവാസലോകത്തേക്ക് കടല്‍ കടന്നതോടെ ചൊക്കനയുടെ ഫുട്‌ബാള്‍ പ്രതാപത്തിന് മങ്ങലേറ്റു. നാടെങ്ങും മയക്കുമരുന്ന് വ്യാപിക്കുന്ന കാലത്ത് തോട്ടം മേഖലയിലെ കൗമാരക്കാര്‍ ലഹരിയുടെ വലയില്‍ വീഴാതെ ഫുട്ബാള്‍ ലഹരികൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് ചൊക്കന-നായാട്ടുകുണ്ട് മലയോരഗ്രാമങ്ങള്‍. ഇതിന്റെ ഭാഗമായാണ് ചൊക്കന എസ്‌റ്റേറ്റ് മൈതാനിയില്‍ ഫ്ലഡ് ലൈറ്റുകള്‍ … Read more

ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം

ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം

അബ്ദുൽ സലാം കഫേ മക്കാനിയിൽ ചെറുതുരുത്തി: മഞ്ഞും മഴയും വകവെക്കാതെ നാടിനെ കാക്കുന്ന ജവാൻമാർക്ക് ചെറുതുരുത്തി അത്തിക്കപറമ്പ് പൂവത്തിങ്കൽ വീട്ടിൽ അബ്ദുൽ സലാമിന്റെ കഫേ മക്കാനിയിൽ ഭക്ഷണം സൗജന്യമാണ്. മാത്രമല്ല, മക്കാനിയിൽ ജവാൻമാർക്കായി മുറിയും റെഡിയാണ്. അതിൽ പല ജവാന്മാരുടെയും ഫോട്ടോകൾ പതിച്ചിട്ടുണ്ട്. പട്ടാളക്കാർക്ക് നന്മ വരട്ടെ എന്നാശംസിച്ച് 54 വർഷമായി ഇദ്ദേഹം ലഘുലേഖകളും വിതരണം ചെയ്യുന്നു. ഏഴാം വയസ്സിൽ ജേഷ്ഠൻ മുഹമ്മദാലി പട്ടാളക്കാരനായപ്പോൾ അദ്ദേഹം പറഞ്ഞ സംഭവങ്ങൾ കേട്ടതോടെയാണ് പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചതെന്നും എന്നാൽ സാഹചര്യം ഒത്തുവന്നില്ലെന്നും … Read more

ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം

ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം

ദേശീയപാത പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് കൊടകര: പേരാമ്പ്ര പള്ളി ജങ്ഷനില്‍ അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷം. ചില സമയങ്ങളില്‍ മണിക്കൂറുകളോളം കാത്തുകിടന്നാണ് ഇതിലേ വാഹനങ്ങള്‍ കടന്നുപോകുന്നത് രാവിലേയും വൈകുന്നേരവുമാണ് പേരാമ്പ്ര ഭാഗത്ത് ഗതാഗതകുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഈ സമയത്ത് പേരാമ്പ്ര പമ്പ് പരിസരം മുതല്‍ കൊടകര മേൽപാലം വരെയുള്ള മൂന്നരകിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയുടെ ഫലമായാണ് ഇവിടെ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതെന്ന് പേരാമ്പ്ര … Read more

വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം

വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം

കനകകുമാരി സംഭവങ്ങള്‍ വിശദീകരിക്കുന്നു ഗുരുവായൂര്‍: മാവിന്‍ചുവട്-ഇരിങ്ങപ്പുറം മദ്‌റസ റോഡ് പരിസരത്തെ രണ്ട് വീടുകളില്‍ കവര്‍ച്ച. അമ്പാടി നഗറില്‍ ഈശ്വരീയം വീട്ടില്‍ പരമേശ്വരന്‍ നായരുടെ ഭാര്യ കനകകുമാരിയുടെ (62) മാല വീട്ടിനുള്ളില്‍ കയറി പൊട്ടിച്ച് മോഷ്ടാവ് മതില്‍ചാടി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെ കനകകുമാരി പൂജാമുറിയില്‍ വിളക്ക് വെച്ചുകൊണ്ടിരിക്കെയാണ് മോഷ്ടാവ് മതില്‍ ചാടിക്കടന്ന് മുറിയിലെത്തി മാല പൊട്ടിച്ചത്. പിടിവലിക്കിടെ മാലയിലെ താലിയും ഗുരുവായൂരപ്പന്റെ സ്വര്‍ണലോക്കറ്റും കൊളുത്തഴിഞ്ഞ് വീണതിനാല്‍ അവ നഷ്ടപ്പെട്ടില്ല. നേരത്തേ എഴുന്നേല്‍ക്കുന്ന കനകകുമാരി വീടിന് മുന്നിലെ വാതില്‍ തുറന്നിടാറുണ്ട്. … Read more