അലി ഖാൻ: ഓർമയായത് വലിയ മനുഷ്യസ്നേഹി

അലി ഖാൻ: ഓർമയായത് വലിയ മനുഷ്യസ്നേഹി

ചെറുതുരുത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇവിടെ എത്തിയപ്പോൾ താമസിച്ച ചെറുതുരുത്തിയിലെ വലിയ ബംഗ്ലാവ് സ്വന്തമാക്കിയത് അലി ഖാൻ ആയിരുന്നു. സിനിമക്കാർ ഉൾപ്പെടെ പല പ്രമുഖരും സ്വന്തമാക്കാൻ ആഗ്രഹിച്ച ബംഗ്ലാവുകൂടിയായിരുന്നു അത്. ജർമൻ-കേരള വാസ്തുശില്പ മാതൃക കൂട്ടിക്കലർത്തി കൊളാടി രാമൻ മേനോന് വേണ്ടി നിർമിച്ചതായിരുന്നു ഈ സൗധം. നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ് സ്വന്തമാക്കിയ അദ്ദേഹം പണം ചിലവാക്കി … Read more

തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ

തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് പിടികൂടിയത്. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർചെയ്ത കളവുകേസിൽ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കളവു കേസുകളിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളിൽ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽനിന്ന് … Read more

കണ്ടൽ വനങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു

കണ്ടൽ വനങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു

പാവറട്ടി: പ്രതിഷേധത്തിന്റെ മറവിൽ കണ്ടൽവനങ്ങൾ വെട്ടിയും തീയ്യിട്ടും നശിപ്പിക്കുന്നു. പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ പുഴയിലും തീരങ്ങളിലുമാണ് വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. പെരിങ്ങാട് പുഴ സംരക്ഷിത വനമായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. ജനജീവനും സ്വത്തിനും ഭീഷണി ആയേക്കാവുന്ന വിജ്ഞാപനം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് വൻതോതിൽ പുഴയിലേയും പുഴയോരങ്ങളിലേയും അപൂർവയിനം കണ്ടൽകാടുകൾ ഉൾപ്പെടെ നശിപ്പിക്കുന്നത്. ഇതിൽ പരിസ്ഥിതി സംഘടനകളും സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തിയും ലക്ഷങ്ങൾ ചിലവഴിച്ച് വെച്ച് പിടിപ്പിച്ചവയുമുണ്ട്. … Read more

ഇരിങ്ങാലക്കുടയിലെ വസ്ത്രശാലയിൽ തീപിടിത്തം; പത്തുലക്ഷം രൂപയുടെ നഷ്ടം

ഇരിങ്ങാലക്കുടയിലെ വസ്ത്രശാലയിൽ തീപിടിത്തം; പത്തുലക്ഷം രൂപയുടെ നഷ്ടം

ഇരിങ്ങാലക്കുട: നഗരത്തിലെ വസ്ത്രശാലയിൽ തീപിടിത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻഡ് സാരീസിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ പിറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. ഇത് വഴി നടന്നുപോയിരുന്ന പരിസരവാസി പുക ഉയരുന്നത് കണ്ട് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നും എത്തിയ രണ്ട് അഗ്നിരക്ഷ സേന യൂനിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്. ജനറേറ്ററും വസ്ത്രശാലയുടെ ഗോഡൗണിന്റെ പിറകിലെ മുറിയിൽ സൂക്ഷിച്ചിരുന്ന … Read more

വെള്ളിലാംകുന്നിലെ സൗഭാഗ്യ നെയ്ത്തു കേന്ദ്രത്തിന് താഴുവീണിട്ട് നാലുമാസം

വെള്ളിലാംകുന്നിലെ സൗഭാഗ്യ നെയ്ത്തു കേന്ദ്രത്തിന് താഴുവീണിട്ട് നാലുമാസം

ഇരിങ്ങാലക്കുട: മുരിയാട് വെള്ളിലംകുന്നിലെ സൗഭാഗ്യ നെയ്ത്തുകേന്ദ്രത്തിനു താഴുവീണിട്ട് നാലുമാസം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ സര്‍ക്കാറിന്റെ ഖാദി ബോര്‍ഡിനു കീഴിലുള്ള ഏക നെയ്ത്തു കേന്ദ്രമാണിത്. 1988ല്‍ ആരംഭിച്ച ഈ നെയ്ത്തുകേന്ദ്രം ഇടക്കാലത്ത് വര്‍ഷങ്ങളോളം പൂട്ടികിടന്നിരുന്നു. ഇതിനിടയില്‍ തുറന്നെങ്കിലും കൂലിത്തര്‍ക്കത്തെ തുടര്‍ന്നു വീണ്ടും പൂട്ടി. പിന്നീട് 2017ല്‍ 28 തൊഴിലാളികളുമായി പുനരാരംഭിച്ച സ്ഥാപനം 2019ല്‍ 28 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. തുണികള്‍ നെയ്യാന്‍ ഉണ്ടായിരുന്ന 28 തൊഴിലാളികളില്‍ അവശേഷിച്ച ഒരു തൊഴിലാളിയും ജോലി അവസാനിപ്പിച്ചു. 2019ല്‍ 28 ലക്ഷം അടങ്കല്‍തുകയില്‍ … Read more