മാലിന്യക്കുഴി മരണക്കുഴിയായി; ദുരന്തം നാടിനെ നടുക്കി

മാലിന്യക്കുഴി മരണക്കുഴിയായി; ദുരന്തം നാടിനെ നടുക്കി

ചാലക്കുടി: കാരൂരിലെ റോയൽ ബേക്കറി സ്ഥാപനത്തിന്റെ മാലിന്യക്കുഴിയിൽ രണ്ട് ജീവനക്കാരുടെ ദാരുണാന്ത്യം നാടിന് നടുക്കമായി. സുരക്ഷ സംവിധാനങ്ങളുമില്ലാതെ മാലിന്യക്കുഴിയിൽ ഇറങ്ങിയത് വൻദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ബേക്കറിയിലേക്കുവേണ്ട വിഭവങ്ങൾ നിർമിക്കുന്ന വലിയ സ്ഥാപനമാണ് റോയൽ ബേക്കേഴ്സ്. അതിന്റെ ബോർമ്മയിൽ 10ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. സുനിൽകുമാർ ബേക്കറിയിലെ ബോർമ്മയിലെ പാചകക്കാരനും ജിതേഷ് സഹായിയുമാണ്. ഇരുവരും എട്ടുവർഷത്തോളമായി ഇവിടെ ജോലി ചെയ്തുവരുന്നു. ബേക്കറിയുടെ കെട്ടിടത്തിന് ഏറ്റവും പിന്നിൽ ബോർമ്മയോട് ചേർന്ന വർക്ക് ഏരിയയിലെ സിങ്കിന്റെ അടിയിലാണ് മാലിന്യടാങ്ക് നിർമിച്ചിട്ടുള്ളത്. ഒരാൾക്ക് … Read more

വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ

വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ

കുന്നംകുളം: കഞ്ചാവ് കച്ചവടം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്ന പേരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നുണ്ടായ അടിപിടി കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡ് മുതിരംപറമ്പത്ത് വീട്ടിൽ സുജിത്ത് (34), കടവല്ലൂർ കൊട്ടിലിങ്ങൽ വളപ്പിൽ അമൽ (28), ഇയ്യാൽ ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് (21) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് പറഞ്ഞാണ് അയ്യപ്പത്ത് റോഡിലെ സുജിത്തിന്റെ … Read more

ജൈവകൃഷിയിൽ വിസ്മയം തീർത്ത് സൈനുദ്ദീൻ

ജൈവകൃഷിയിൽ വിസ്മയം തീർത്ത് സൈനുദ്ദീൻ

വാടാനപ്പള്ളി: അമ്പത് വർഷത്തെ പ്രവാസത്തിനുശേഷം സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്ത് ജൈവകൃഷിയിൽ വിസ്മയം തീർക്കുകയാണ് മജീഷ്യൻ കൂടിയായ വാടാനപ്പള്ളി പട്ടളങ്ങാടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ സൈനുദ്ദീൻ. വീട്ടിലേക്കാവശ്യമുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും സ്വന്തമായി അദ്ദേഹം വിളയിച്ചെടുക്കുന്നു. ആധുനിക കൃഷി രീതികളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയാണ് സ്ഥലപരിമിതിയെ മറികടക്കുന്നത്. വെർട്ടിക്കൽ കൃഷിരീതിയും തുള്ളിനനയും, തിരിനനയും മണ്ണില്ലാ കൃഷിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. താൻ ആർജിച്ച കൃഷിയറിവുകൾ പകർന്നു നൽകാൻ ഏറെ ആവേശമാണ് സൈനുദ്ദീന്.പച്ചക്കറികൾക്ക് പുറമെ വിവിധ പഴവർഗങ്ങളും ഇദ്ദേഹം വിളയിച്ചെടുക്കുന്നുണ്ട്. … Read more

കോയമ്പത്തൂർ സ്വദേശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട മർദനം

കോയമ്പത്തൂർ സ്വദേശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട മർദനം

കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിനെയാണ് (40) ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്കുപറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് അരുണിന്റെ മരണം … Read more

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ് ബെഞ്ചമിൻ-40) മൃതദേഹമാണ് ആംബുലൻസിൽ ഉപേക്ഷിച്ച് നാലംഗ സംഘം മുങ്ങിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. തീരദേശ റോഡിൽ വടക്കുഭാഗത്തുനിന്ന് കാറിൽ വന്ന നാലംഗ സംഘം അപകടത്തിൽ പരിക്കുപറ്റിയതാണെന്നു പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് … Read more