കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു

കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു

കാഞ്ഞാണി (തൃശൂർ): കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു. അറബക്തർ-ഒന്ന് എന്ന ഇറാനിയൻ വാണിജ്യ കപ്പലിനുണ്ടായ അപകടത്തിലാണ് ഡക്ക് ഓപറേറ്റർ വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷ് (26) മരിച്ചത്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരുകയാണെന്ന് നോർക്കയിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ഹനീഷിന്റെ പിതാവ് ഹരിദാസൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം മുഖേന സമ്മർദം ചെലുത്തണമെന്ന് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരോട് … Read more

ചാലക്കുടി നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ തകർന്നു

ചാലക്കുടി നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ തകർന്നു

ചാലക്കുടി: നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ ഒടിഞ്ഞു വീണു. ഇതുമൂലം നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും സംസ്കാരങ്ങൾ മുടങ്ങി. ഒരറിയിപ്പുണ്ടാകുന്നതു വരെ ഇവിടെ സംസ്കാര പ്രക്രിയകൾ നടത്താനാവില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് പുകക്കുഴൽ അപ്രതീക്ഷിതമായി ഒടിഞ്ഞുവീണത്. ഒഴിഞ്ഞുമാറിയതിനാൽ ജീവനക്കാർക്ക് പരിക്കേറ്റില്ല. സംസ്കാരത്തിന് കുറച്ചു നാളത്തേക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും അനാസ്ഥ മൂലമാണ് കുഴൽ ഒടിഞ്ഞുവീണതെന്ന് ആക്ഷേപമുയർന്നു. യഥാസമയം അറ്റകുറ്റപണി നടത്താത്തതിനാൽ കൂറ്റൻ പുകക്കുഴൽ തുരുമ്പിച്ച് കേടുവന്ന് നിൽക്കുകയായിരുന്നു. നേരത്തെ സംസ്കാര … Read more

കഥകളി പഠനം വായനയിലൂടെ വിദ്യാർഥികളിലേക്ക്… 82ാം വയസ്സിൽ ആഗ്രഹം നിറവേറ്റി കലാമണ്ഡലം എം.പി.എസ് നമ്പൂതിരി

കഥകളി പഠനം വായനയിലൂടെ വിദ്യാർഥികളിലേക്ക്… 82ാം വയസ്സിൽ ആഗ്രഹം നിറവേറ്റി കലാമണ്ഡലം എം.പി.എസ് നമ്പൂതിരി

ചെറുതുരുത്തി: കഥകളി പഠനം വായനയിലൂടെ വിദ്യാർഥികളിലെത്തിക്കുക എന്ന 52 വർഷത്തെ ആഗ്രഹം 82ാം വയസ്സിൽ നിറവേറ്റിയ സന്തോഷത്തിലാണ് കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ് നമ്പൂതിരി. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് തന്‍റെ നാലാമത്തെ പുസ്തകവും അദ്ദേഹം എഴുതി തീർത്തു. ‘കഥ + കളി = കഥകളി’ എന്നാണ് പുസ്തകത്തിന്‍റെ പേര്. പ്രകാശനം ശനിയാഴ്ച വൈകീട്ട് നാലിന് മലപ്പുറം വണ്ടൂരിലെ സി.എച്ച് ഹാളിൽ നടക്കും. കലാമണ്ഡലം അധ്യാപകൻ, പ്രിൻസിപ്പൽ, കലാമണ്ഡലം നിള കാമ്പസ് ഡയറക്ടർ തുടങ്ങിയ മേഖലയിൽ സേവനം … Read more

ഒല്ലൂര്‍ മണ്ഡലത്തിലെ ടൂറിസ്റ്റ് കോറിഡോർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഒല്ലൂര്‍ മണ്ഡലത്തിലെ ടൂറിസ്റ്റ് കോറിഡോർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഒല്ലൂര്‍: നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോറിന്റെ വിവിധ പദ്ധതികളുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മന്ത്രി കെ. രാജന്റെയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റെയും നേതൃത്വത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ഒല്ലൂര്‍ മണ്ഡലത്തിലെ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന്‍ കെട്ട് ഡാം, കെ.എഫ്.ആർ.ഐ, കേരള കാര്‍ഷിക സര്‍വകലാശാല, കച്ചിത്തോട് ഡാം എന്നിവ കൂട്ടിയിണക്കിയാണ് ടൂറിസ്റ്റ് കോറിഡോര്‍ … Read more

എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും ഒക്ടോബറിന്റെ നഷ്ടങ്ങൾ

എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും ഒക്ടോബറിന്റെ നഷ്ടങ്ങൾ

കൊടുങ്ങല്ലൂർ: എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും- ഫാഷിസ്റ്റ് വിരുദ്ധപോരാട്ട ചേരിയുടെ രണ്ട് വലിയ നഷ്ടങ്ങൾ. ഇരുവരെയും വിയോഗം ‘ഒക്ടോബറിന്റെ നഷ്ടങ്ങൾ’ എന്നും വിശേഷിപ്പിക്കാം. നജ്മൽ ബാബുവായി മാറിയ ടി.എൻ. ജോയിയുടെ വിയോഗത്തിന്റെ ആറാം വർഷമാണ് ഒക്ടോബർ രണ്ട്. പ്രഫ. എം.എൻ. വിജയൻ ഓർമയായിട്ട് ഒക്ടോബർ മൂന്നിന് 17 വർഷമാകും. യാദൃശ്ചികമാകാം കൊടുങ്ങല്ലൂരിന്റെ ഈ രണ്ട് ധിഷണശാലികളുടെയും വിയോഗം ഒക്ടോബറിലെ അടുത്തടുത്ത ദിനങ്ങളിലായത്. വിഭിന്നരീതിയിലാണെങ്കിലും രണ്ടുപേരും കമ്യൂണിസ്റ്റ് ചിന്താധാരയെ ചേർത്ത് പിടിച്ചവരാണ്. മാനവികതയായിരുന്നു ഇരുവരുടെയും മുഖമുദ്ര. … Read more