എൻ.സി.പിയിലെ തർക്കം; പി.സി. ചാക്കോക്കെതിരെ സംസ്ഥാന സമിതി അംഗങ്ങളുടെ കത്ത്

എൻ.സി.പിയിലെ തർക്കം; പി.സി. ചാക്കോക്കെതിരെ സംസ്ഥാന സമിതി അംഗങ്ങളുടെ കത്ത്

തൃശൂർ: എൻ.സി.പി സംസ്ഥാന പ്രസിഡന്‍റും ദേശീയ വർക്കിങ് പ്രസിഡന്‍റുമായ പി.സി. ചാക്കോയുടെ നിലപാടുകൾക്കെതിരെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് കത്തയച്ച് സംസ്ഥാന സമിതി അംഗങ്ങൾ. മന്ത്രി എ.കെ. ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിസഭയിൽ എൻ.സി.പിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും സീനിയർ വൈസ് പ്രസിഡന്‍റ് പി.കെ. രാജന്‍റെ സസ്പെന്‍ഷൻ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. രണ്ട് വർഷമായി സംസ്ഥാന പ്രസിഡന്‍റിന്‍റെ തെറ്റായ പോക്കിൽ അംഗങ്ങൾ നിരാശരാണെന്ന് കത്തിൽ വിശദീകരിക്കുന്നു. പാർട്ടി വേദികളിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. പാർട്ടിയിലോ സീനിയർ നേതാക്കളോടോ ആലോചിക്കാതെ … Read more

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരിലെത്തിക്കും

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരിലെത്തിക്കും

തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ കേരള പൊലീസ് വ്യാഴാഴ്ച തമിഴ്‌നാട് കോടതിയില്‍ അപേക്ഷ നല്‍കും. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് അഞ്ചു പ്രതികൾക്കായി നാമക്കല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍, സബീര്‍ഖാന്‍, മുഹമ്മദ് ഇഖ്‌റം, സ്വിഗീന്‍, മുബാറിക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിലെടുക്കുക. ഏറ്റുമുട്ടലില്‍ പൊലീസിന്റെ … Read more

രണ്ട് കോടിയുടെ സ്വർണാഭരണ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

രണ്ട് കോടിയുടെ സ്വർണാഭരണ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

തൃശൂർ: ഒന്നര കോടിയിലധികം രൂപയുടെ സ്വർണാഭരണ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. എറണാകുളം സ്വദേശിയിൽനിന്ന് ഹാൾമാർക്ക് ചെയ്യിക്കാൻ വാങ്ങിയ 1.80 കോടിയിലധികം രൂപ വിലവരുന്ന 2255.440 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ ചക്രമാക്കിൽ വീട്ടിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വിശ്വാസ് രാമചന്ദ്രൻ കദം (34) ആണ് പിടിയിലായത്. ഏപ്രിലിലാണ് എറണാകുളം സ്വദേശി ഹാൾമാർക്ക് ചെയ്യിക്കാൻ പല തവണയായി 2255.440 … Read more

മലമ്പാമ്പുകളുടെ താവളമായി മറ്റത്തൂര്‍ കനാല്‍

മലമ്പാമ്പുകളുടെ താവളമായി മറ്റത്തൂര്‍ കനാല്‍

കൊടകര: കാടുമൂടിയ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് വലിയ മലമ്പാമ്പുകളെയാണ് ഈ കനാലില്‍നിന്ന് പിടികൂടിയത്. മറ്റത്തൂര്‍ കനാലിലെ വാര്‍ഷിക അറ്റകുറ്റപണിയിലെ അപാകതയാണ് പതിവില്ലാത്ത വിധം കനാല്‍ കാടുകയറി നശിക്കാനിടയാക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ചാണ് ഇറിഗേഷന്‍ അധികൃതര്‍ എല്ലാ വര്‍ഷവും കനാല്‍ വൃത്തിയാക്കുന്നത്. കനാലില്‍നിന്ന് കോരിയെടുക്കുന്ന ചെളിയും മാലിന്യവും ഇരുവശത്തുമുള്ള ബണ്ടുകളില്‍ തന്നെയാണ് തള്ളാറുള്ളത്. ഈ മണ്ണും ചെളിയും മഴക്കാലമാകുമ്പോള്‍ വീണ്ടും കനാലിൽത്തന്നെ വീഴുകയും അതില്‍ പാഴ്‌ച്ചെടികള്‍ മുളച്ചുപൊന്തി കുറ്റിക്കാട് രൂപപ്പെടുകയുമാണുണ്ടാകുന്നത്. കനാലിന്റെ … Read more

ഇഞ്ചക്കുണ്ടില്‍ വീടുകള്‍ക്കരികെ കാട്ടാനകള്‍

ഇഞ്ചക്കുണ്ടില്‍ വീടുകള്‍ക്കരികെ കാട്ടാനകള്‍

കൊടകര: മറ്റത്തൂരിലെ ഇഞ്ചക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇഞ്ചക്കുണ്ട് പാട്ടുകര ഷെരീഫ്, മുല്ലക്കുന്നേല്‍ ജോണി, എടത്തനാട്ട് കൊച്ചുത്രേസ്യ എന്നിവരുടെ വീടുകള്‍ക്കരികിലെത്തിയ കാട്ടാനകള്‍ തെങ്ങ്, കമുക്, ഇഞ്ചികൃഷി എന്നിവ വ്യാപകമായി നശിപ്പിച്ചു. രാത്രി രണ്ടോടെയാണ് നാല് ആനകള്‍ ഈ പ്രദേശത്ത് എത്തിയത്. വീട്ടില്‍ ഒറ്റക്കായിരുന്ന കൊച്ചുത്രേസ്യ ശബ്ദം കേട്ട് ജനല്‍വഴി നോക്കിയപ്പോഴാണ് ആനകളെ കണ്ടത്. പുലര്‍ച്ചെ അഞ്ച് വരെ ആനകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുതുക്കാട് സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥി ടൂര്‍ … Read more