കാട്ടുപന്നിയെ വേട്ടയാടി പാചകംചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാട്ടുപന്നിയെ വേട്ടയാടി പാചകംചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുതുരുത്തി: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം കുളമ്പ് ഭാഗത്തുനിന്ന് കാട്ടുപന്നിയെ വേട്ടയാടി പാചകം ചെയ്യാൻ ശ്രമിച്ച കിള്ളിമംഗലം കാങ്കലാത്ത് വീട്ടിൽ കെ.ആർ. രാജേഷ് (40), കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് വീട്ടിൽ ഷെഫീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിള്ളിമംഗലം കുളമ്പ് … Read more

എടത്തിരുത്തിയിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

എടത്തിരുത്തിയിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

കയ്പമംഗലം: എടത്തിരുത്തി അയിനിച്ചോട്ട് രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മേനോത്ത്പറമ്പിൽ അതുലിനെയാണ് (26) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് എടത്തിരുത്തി അയിനിച്ചോട് സ്വദേശികളായ ഭാസി (52), അജയ് കുമാർ (51) എന്നിവരെ കുത്തി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് അതുൽ ഇരുവരെയും കുത്തിയത്. ഇരുവർക്കും തലക്ക് താക്കോൽ കൊണ്ടും, ചെറിയ കത്തി പോലുള്ള ആയുധം കൊണ്ടും കുത്തേറ്റിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. … Read more

മാഞ്ചിയം തോട്ടത്തിന്‍റെ മറവിൽ പാടം നികത്താൻ നീക്കം

മാഞ്ചിയം തോട്ടത്തിന്‍റെ മറവിൽ പാടം നികത്താൻ നീക്കം

ചാലക്കുടി: മാഞ്ചിയം തോട്ടത്തിന്‍റെ മറവിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്താൻ നീക്കമെന്ന് പരാതി. ചാലക്കുടി നഗരസഭ വാർഡ് 35ൽ വി.ആർ. പുരത്താണ് പാടം നികത്തുന്നതായി പരാതി ഉയർന്നത്. 2018 ലെ പ്രളയകാലത്ത് മുഴുവൻ വീടുകളും വെള്ളത്തിൽ മുങ്ങിയ പ്രദേശമാണിത്. ഇനിയും പാടവും തണ്ണീർത്തടവും തോടും നികത്തിയാൽ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളം ഉയരുന്ന സ്ഥിതിയാണ്. ഇതിനെതിരെ അധികൃതർ കർശന നടപടി എടുക്കണമെന്ന് സി.പി.ഐ വി.ആർ. പുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി ജോഫിൻ ജോസ്, അസി. … Read more

ഗുരുവായൂരിൽ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹഷീഷ് ഓയിലും പിടികൂടി

ഗുരുവായൂരിൽ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹഷീഷ് ഓയിലും പിടികൂടി

ഗുരുവായൂർ: 18 കിലോ കഞ്ചാവും രണ്ടുകിലോ ഹഷീഷ് ഓയിലുമായി നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ചിന്നക്കൽ ഷാഫി (37), പുന്നയൂർ മൂന്നയിനി കളപ്പുരക്കൽ അക്ബർ (38), അണ്ടത്തോട് വലിയകത്ത് നിയാസ് (31), തെക്കൻ പാലയൂർ രായമരക്കാർ അബ്ദുൽ റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കുന്നംകുളം-ചാവക്കാട് റോഡിൽ കോട്ടപ്പടി ജങ്ഷന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് റേഞ്ച് ഓഫിസ്, മധ്യമേഖല കമീഷണർ സ്ക്വാഡ്, ഡെപ്യൂട്ടി കമീഷണർ സ്ക്വാഡ് എന്നീ … Read more

എരുമപ്പെട്ടിയിൽ വഴിയോര കച്ചവടം ഒഴിപ്പിച്ച് തുടങ്ങി

എരുമപ്പെട്ടിയിൽ വഴിയോര കച്ചവടം ഒഴിപ്പിച്ച് തുടങ്ങി

എരുമപ്പെട്ടി: പൊതുനിരത്തിലെ വഴിയോര കച്ചവടങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. കരിയന്നൂർ മുതൽ നെല്ലുവായ് വരെയുള്ള സംസ്ഥാന പാതക്കരികിൽ കച്ചവടക്കാർ ഇറക്കി കെട്ടിയിട്ടുള്ള ഷെഡുകൾ, പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് നീക്കുന്നത്. വടക്കാഞ്ചേരി പൊതുമരാമത്ത് റോഡ്സ് സെക്ഷൻ ഉദ്യോഗസ്ഥർ എരുമപ്പെട്ടി പൊലീസിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കരിയന്നൂർ ഭാഗത്ത് നിന്നാണ് പൊളിച്ചു നീക്കൽ ആരംഭിച്ചത്. ഒരാഴ്ച മുൻപ് പൊതുമരാമത്ത് വകുപ്പ് വഴിയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റാൻ ആരും തയാറായില്ല. അതിനാൽ നോട്ടീസ് കാലാവധി … Read more