ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ചേർപ്പ്: നിരവധി ക്രിമിനൽ, മയക്കുമരുന്ന്, മോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ഒല്ലൂർ പുഴമ്പള്ളം സ്വദേശി കുട്ടി രഞ്ജിത്ത് എന്ന രഞ്ജിത്തിനെയാണ് (34) ചേർപ്പ് പൊലീസ് പിടികൂടിയത്. വെങ്ങിണിശ്ശേരിയിൽ ഒരു വീട്ടിൽ വഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ആൾക്കൂട്ടത്തിൽനിന്ന് രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മതിലുകൾ ചാടി ഓടിയ ഇയാളെ പൊലീസ് സംഘം പിൻതുടർന്നെത്തി ഏറെ നേരത്തേ മൽപ്പിടിത്തത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ചേർപ്പ് സ്റ്റേഷനിൽ നാല് കേസുകളിലും ഒല്ലൂർ സ്റ്റേഷനിൽ പന്ത്രണ്ടോളം … Read more

വൻ ലാഭം വാഗ്ദാനം ചെയ്ത് ഒന്നേകാൽ കോടിയുടെ തട്ടിപ്പ്; പ്രതികൾ പിടിയിൽ

വൻ ലാഭം വാഗ്ദാനം ചെയ്ത് ഒന്നേകാൽ കോടിയുടെ തട്ടിപ്പ്; പ്രതികൾ പിടിയിൽ

തൃശൂർ: വൻ ലാഭം വാഗ്ദാനംചെയ്ത് ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേർ ക്രൈംബ്രാഞ്ച് പിടിയിൽ. ഓഹരി വ്യാപാരത്തിലൂടെ വൻ തുക വാഗ്ദാനംചെയ്ത സംഘമാണ് അറസ്റ്റിലായത്. വിയ്യൂർ സ്വദേശിയുടെ 1,24,80,000 രൂപയാണ് ഇവർ വിദ്യാർഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിയെടുത്തത്. മലപ്പുറം കൊട്ടൻചാൽ ഒളകര കാവുങ്ങൽ വീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), മലപ്പുറം വേങ്ങര ചേറൂർ കരുമ്പൻ വീട്ടിൽ ഖാദർ ഷരീഫ് (37) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ … Read more

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും ഭൂമിയേറ്റെടുക്കൽ; അതിർത്തി നിശ്ചയിക്കൽ തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും ഭൂമിയേറ്റെടുക്കൽ; അതിർത്തി നിശ്ചയിക്കൽ തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ അതിർത്തി നിർണയിച്ച് കല്ലിടാനുള്ള സർവേ തുടങ്ങി. തെക്കെ നടയിൽ ഉരൽപുരക്ക് സമീപത്തെ വീട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഈ മേഖലയിൽ സർവേ നടത്തിയില്ല. ഏറ്റെടുക്കേണ്ട ഭൂമി ഏതെന്ന് അതിർത്തി തിരിച്ച് ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അറിയിക്കുന്നതിനാണ് ദേവസ്വം തഹസിൽദാർ കെ.ടി. ഷാജിയുടെ മേൽനോട്ടത്തിൽ സർവേ നടത്തുന്നത്. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഓതിക്കൻ കുടുംബങ്ങളാണ് കൗൺസിലർ ശോഭ ഹരിനാരായണന്റെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരെ തടഞ്ഞത്. നഷ്ടപരിഹാരം എത്രയെന്നോ, പുനരധിവാസ പാക്കേജ് … Read more

ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ?

ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ?

ഗുരുവായൂർ: നഗരസഭയിലെ വാർഡുകൾ 43ൽ നിന്ന് 46 ആയി മാറുമ്പോൾ വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ അസന്തുലിതാവസ്ഥ വരുമെന്ന് ആശങ്ക. നഗരപ്രദേശത്തെ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം 500 ൽ താഴെയാകുമ്പോൾ മറ്റ് ഭാഗങ്ങളിലെ വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 2000 കവിയും. വാസഗൃഹങ്ങളുടെ എണ്ണം മാനദണ്ഡമാക്കിയാവണം വിഭജനം എന്നതാണ് ഗുരുവായൂരിലെ അസന്തുലിതാവസ്ഥക്ക് കാരണം. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് പഴയ നഗരസഭ പ്രദേശത്ത് നാല് വാർഡുകൾ വർധിക്കും. ഇവിടെ പലയിടത്തും 500 ൽ താഴെ വോട്ടർമാരേ ഉണ്ടാവുകയുള്ളൂ. എന്നാൽ ജനസംഖ്യ കൂടുതലുള്ള … Read more

ചാലക്കുടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി

ചാലക്കുടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി

ചാലക്കുടി: ചാലക്കുടി ചന്തക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി. വെട്ടുകടവ് പാലത്തിലേക്ക് പോകുന്ന പ്രധാന റോഡിന്റെ സമീപത്തെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വ്യാഴാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈയിന്റെ അസ്ഥിയുമടക്കം ഏതാനും ഭാഗങ്ങളാണ് കണ്ടെത്തിയത്. ചുവരുകളും വാതിലുകളുമില്ലാത്ത കെട്ടിടത്തിന്റെ തൂണുകളും തട്ടുകളുമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. തകരപ്പാട്ടകൾ വച്ച് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും വിടവുകളിലൂടെ ഉള്ളിൽ കടക്കാമായിരുന്നു. യാചകരും മറ്റും ഇവിടെ അഭയം തേടാറുണ്ട്. അറവുമാലിന്യ ദുർഗന്ധമുയരുന്നിടമായതിനാൽ മൃതദേഹത്തിന്റെ ചീഞ്ഞളിഞ്ഞ മണം അറിയാതെ പോയതാവാമെന്ന് കരുതുന്നു. ചാലക്കുടി പൊലീസും … Read more