വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചെന്ന് പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ കേസ്

വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചെന്ന് പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ കേസ്

കൊടുങ്ങല്ലൂർ: ശസ്ത്രക്രിയ കഴിഞ്ഞ് ക്ലാസിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപികക്കെതിരെ പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്. രക്ഷിതാക്കൾ പരാതിയിൽ ഉറച്ചുനിന്നതിനെ തുടർന്ന് അധ്യാപിക ഷീനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിറകെയാണ് സ്കൂൾ അധികൃതർ വൈകി നൽകിയ പരാതി പരിഗണിച്ച് രക്ഷിതാക്കൾക്കെതിരെയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്. മേത്തല ഫിനിക്സ് പബ്ലിക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയും ആറ് വയസ്സുകാരനുമായ ഐതിൻ സാദിനെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണ് പരാതിയുണ്ടായിട്ടുള്ളത്. ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയാണ് അടിച്ചതെന്ന് … Read more

തപാൽ ദിനത്തിൽ കുഞ്ഞ് അനയ് കലക്ടർക്കെഴുതി; ഞങ്ങൾക്ക് റേഷൻ കാർഡ് വേണം…

തപാൽ ദിനത്തിൽ കുഞ്ഞ് അനയ് കലക്ടർക്കെഴുതി; ഞങ്ങൾക്ക് റേഷൻ കാർഡ് വേണം...

തൃശൂർ: തപാല്‍ ദിനത്തില്‍ റേഷന്‍ കാര്‍ഡിനായി കലക്ടര്‍ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്‍. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മഹാത്മ എല്‍.പി ആൻഡ് യു.പി സ്‌കൂളിലെ കെ.എം. അനയ് കൃഷ്ണയാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാകാത്ത പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കത്തെഴുതിയത്. കത്ത് കിട്ടിയ കലക്ടർ അനയ് കൃഷ്ണയുടെ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാൻ ജില്ല സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തുടർന്ന് അടുത്ത ദിവസം തന്നെ കാർഡ് അനുവദിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അനയ് കൃഷ്ണയും കുടുംബം. … Read more

ട്രാംവേ ജങ്ഷനിൽ വേണം, ട്രാഫിക് ഐലൻഡ്

ട്രാംവേ ജങ്ഷനിൽ വേണം, ട്രാഫിക് ഐലൻഡ്

ചാലക്കുടി: അപകടങ്ങളും ട്രാഫിക് കുരുക്കും ദിനേന വർധിച്ചു വരുന്ന ട്രാംവേ ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരം പൊലീസിനെ ഏർപ്പെടുത്തണമെന്ന് ആവശ്യം. പോട്ട ഭാഗത്ത് നിന്നു നോർത്ത് ജങ്ഷനിലേക്ക് പോകുന്ന ചാലക്കുടി മെയിൻ റോഡിന് കുറുകെ ട്രാംവെ റോഡ് കടന്നു പോകുന്ന പഴയ അട്ടാത്തോട് ജങ്ഷനിൽ സദാസമയവും വാഹനങ്ങളുടെ തിരക്കാണ്. സമീപകാലത്ത് അടിപ്പാത പ്രവർത്തനക്ഷമമായതോടെ ഈ തിരക്ക് ഇരട്ടിയായി. ചാലക്കുടി നോർത്ത് ജങ്ഷൻ സ്പർശിക്കാതെ ഇതു വഴി വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ റോഡിലേക്കും തിരിച്ചും വരാനുള്ള സൗകര്യം തിരക്ക് … Read more

മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ച രണ്ട് 
ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിത വേഗതയില്‍ കരുവന്നൂരില്‍ ഒരു ജീവന്‍ പൊലിഞ്ഞതിന് പിറകെ ഇരിങ്ങാലക്കുടയില്‍ പോലീസ് പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് കരുവന്നൂര്‍ ചെറിയപാലത്തില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി സ്വദേശി മരണപ്പെട്ടത്. ഇതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ച് ബസുകള്‍ വഴിതിരിച്ച് വിട്ടിരുന്നു. പരിശോധന കര്‍ശനമാക്കാം എന്ന പൊലീസിന്റെ ഉറപ്പിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നിര്‍ദേശപ്രകാരം ചേര്‍പ്പ് … Read more

പൊളിയാണ് പുളിക്കൽ കുടുംബത്തിലെ പൊൻതാരങ്ങൾ

പൊളിയാണ് 
പുളിക്കൽ കുടുംബത്തിലെ 
പൊൻതാരങ്ങൾ

കുന്നംകുളം: കായികം ഹരമാക്കി മാറ്റിയ വല്ലച്ചിറയിലെ പുളിക്കല്‍ കുടുംബത്തിന്റെ വീട്ടുമുറ്റം ഇപ്പോൾ കളിക്കളമാണ്. പരിമിതികളോട് പടവെട്ടി കുടുംബത്തിലെ ഇളംതലമുറ ട്രാക്കില്‍നിന്ന് കൊയ്‌തെടുക്കുന്നത് ഭാവി പ്രതീക്ഷയുടെ സ്വർണങ്ങളാണ്. ജില്ല കായിക മേളയിൽ ഈ കുടുംബത്തിൽ നിന്നെത്തിയ കർണൻ ലോങ് ജംപിലും ട്രിപ്പിൽ ജംപിലുമായി ഇരട്ട സ്വർണം നേടി. ട്രിപ്പിൽ ജംപിൽ അനിയൻ കിരൺ വെങ്കലവും കൊയ്തു. നാട്ടിലെ കേരളോത്സവത്തിലെ കായിക മത്സരങ്ങളില്‍നിന്ന് മിനുക്കിയെടുത്ത പ്രതിഭയാണ് കർണൻ. മക്കൾക്കുള്ളിൽ ഉറഞ്ഞ് കിടന്നിരുന്ന കായിക പ്രതിഭയെ വാര്‍ത്തെടുത്ത് സമ്പുഷ്ടമാക്കുന്നത് പിതാവ് സുനില്‍കുമാറാണ്. … Read more