കൊറിയറിൽ കഞ്ചാവ്: പ്രതി പിടിയിൽ

കൊറിയറിൽ കഞ്ചാവ്: പ്രതി പിടിയിൽ

തൃശൂർ: കൊക്കാലയിലെ കൊറിയർ സ്ഥാപനത്തിലെത്തിയ പാർസലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുപുഴ തെക്കുമുറി ദേശത്ത് വാകയിൽ വീട്ടിൽ വിഷ്ണുവിനെയാണ് (32) ഈസ്റ്റ് പൊലീസ് പിടികൂടിയത്. കൊറിയർ സ്ഥാപനത്തിലെത്തിയ രണ്ടു പാർസലുകളിലുള്ളത് കഞ്ചാവാണെന്ന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാർസൽ പരിശോധിച്ചപ്പോൾ 4.168 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഒക്ടോബർ 18നായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ജിം, ഫിറ്റ്നസ് സ്ഥാപനങ്ങൾ നടത്തിവരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. നെടുപുഴ പള്ളി പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. … Read more

ചാലക്കുടി നഗരസഭ യോഗത്തിൽ ശ്മശാന വിഷയം ആളിക്കത്തിപ്രതിപക്ഷം ഇറങ്ങിപ്പോയി

ചാലക്കുടി നഗരസഭ യോഗത്തിൽ ശ്മശാന വിഷയം ആളിക്കത്തിപ്രതിപക്ഷം ഇറങ്ങിപ്പോയി

ചാലക്കുടി: പുകക്കുഴൽ ഒടിഞ്ഞുവീണതിനെ തുടർന്ന് നഗരസഭ ശ്മശാനത്തിലെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും പുകക്കുഴൽ പുനഃസ്ഥാപിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥയിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കനത്ത പ്രതിഷേധം അഴിച്ചുവിട്ടു. പൊതുജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ക്രിമിറ്റോറിയം എത്രയും വേഗം പുകക്കുഴൽ മാറ്റി, അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച്, അടിയന്തര പ്രധാന്യത്തോടെ തുറന്നുകൊടുക്കുന്നതിൽ നഗരസഭ ചെയർമാനും ബന്ധപ്പെട്ടവരും പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. നഗരസഭ ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാരും സ്വതന്ത്രാംഗങ്ങളും കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ മറുപടി … Read more

ജയന്റെ അക്ഷര കുതിപ്പിന് മൂന്ന് പതിറ്റാണ്ടിന്റെ നിറവ്

ജയന്റെ അക്ഷര കുതിപ്പിന് മൂന്ന് പതിറ്റാണ്ടിന്റെ നിറവ്

വാടാനപ്പള്ളി: ഉപജീവനമെന്നോണം വിദ്യാർഥികൾക്ക് പഠന സഹായിയായ പുസ്തകങ്ങളും ഭൂപടങ്ങളുമായി 32 വർഷങ്ങളായി തളരാതെ സ്കൂളുകളിലേക്ക് നടന്നുനീങ്ങുകയാണ് ജയൻ(63). തൃശൂരും സമീപ ജില്ലകളിലുമായി ഇയാൾചെന്ന് കേറാത്ത സ്കൂളുകളില്ല. തൃശൂർ ജില്ലയിലെ മാപ്രാണം സ്വദേശിയായ ചീരത്ത് വീട്ടിൽ ജയൻ ഇന്ന് അധ്യാപകർക്കും കുട്ടികൾക്കും പ്രിയമാണ്. കുടുംബം പുലർത്താൻ 31ാം വയസ്സിലാണ് ഇയാൾ ഭൂപടവും പുസ്തക വിൽപനയും സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചത്. ഇന്ത്യ, കേരളം, വേൾഡ് മാപ്പുകളും അക്ഷരമാല, പക്ഷി-മൃഗാദികൾ, പച്ചക്കറികൾ, വിവിധ തരം വാഹനങ്ങൾ, മനുഷ്യന്റെ ശരീര ഭാഗങ്ങൾ തുടങ്ങി … Read more

സുതാര്യമല്ലാത്ത റോഡ് വികസനം

സുതാര്യമല്ലാത്ത റോഡ് വികസനം

ചാലക്കുടി: റോഡ് വികസനത്തിനായി സുതാര്യമല്ലാത്ത സ്ഥലമെടുപ്പ് മൂലം പരിയാരം പഞ്ചായത്തിലും കോടശ്ശേരി പഞ്ചായത്തിലും ഭൂവുടമകളും അധികൃതരും തമ്മിൽ സംഘർഷാവസ്ഥക്ക് കാരണമാകുന്നു. കോടശ്ശേരിയിൽ മലയോരപാതയുടെ സ്ഥമേറ്റെടുപ്പ് നടപടികൾ തുടങ്ങിയഘട്ടം മുതൽ ആരംഭിച്ച തർക്കങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല. അതുപോലെ പരിയാരം പഞ്ചായത്തിലും റോഡ് വികസനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥയുണ്ട്. പരിയാരത്ത് പൂവ്വത്തിങ്കൽ-കുറ്റിക്കാട് പി.ഡബ്ല്യൂ.ഡി റോഡിന് വേണ്ടിയുള്ള കല്ലിടലിനെതിരെ പലയിടത്തും ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ രണ്ട് സ്ഥലത്തും വിഷയത്തെ ചൊല്ലി കോടതിയിൽ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് … Read more

തപാൽ വകുപ്പെന്ന വ്യാജേനയും സൈബർ തട്ടിപ്പ്

തപാൽ വകുപ്പെന്ന വ്യാജേനയും സൈബർ തട്ടിപ്പ്

ഗുരുവായൂർ: തപാൽ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വെബ് സൈറ്റ് വഴിയും സൈബർ തട്ടിപ്പ്. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കാൻ ബന്ധപ്പെടേണ്ട വെബ് സൈറ്റിന്റെ ലിങ്ക് എസ്.എം.എസ് വഴി അയച്ചാണ് തട്ടിപ്പ്. പെട്ടെന്ന് നോക്കിയാൽ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസമാണെന്നാണ് തോന്നുക. ലിങ്കിൽ പോയാൽ തപാൽ വകുപ്പിന്റെ ചിഹ്നവും അശോകസ്തംഭവുമൊക്കെയുള്ള പേജിലെത്തും. എന്നാൽ തപാൽ വകുപ്പിന്റെ indiapost.com എന്ന വിലാസത്തിന് പകരം indaipostar.com എന്നാണ് ഇതിന്റെ വിലാസം. വിലാസവും ഫോൺ നമ്പറും മറ്റ് വിവരങ്ങളും എല്ലാം നൽകി എത്രയും … Read more