കടങ്ങോട് പാറപ്പുറം ചോല പ്രദേശത്ത് പേപ്പട്ടി ആക്രമണം

കടങ്ങോട് പാറപ്പുറം ചോല പ്രദേശത്ത് പേപ്പട്ടി ആക്രമണം

എരുമപ്പെട്ടി: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രക്കാർക്കും വളർത്ത് മൃഗങ്ങൾക്കും പരിക്കേറ്റു. കടങ്ങോട് പാറപ്പുറം, ചോല, മല്ലംങ്കുഴി പ്രദേശത്താണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ചോല പ്രദേശത്തെ താമസക്കാരായ അജയൻ, രമേശ്, ഭവാനി എന്നിവർ വളർത്തുന്ന ആടുകൾക്ക് പട്ടിയുടെ കടിയേറ്റു. പട്ടിയെ പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ഡോഗ് റെസ്ക്യു കേച്ചർ ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് തെരുവ് നായ് പേ ലക്ഷണങ്ങങ്ങൾ കാണിച്ചു തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച പട്ടി നഴ്സറി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥിനിയെ ആക്രമിച്ചെങ്കിലും … Read more

വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് കഠിനതടവും പിഴയും

വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് കഠിനതടവും പിഴയും

ചാലക്കുടി: വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് 27 വർഷത്തെ കഠിനതടവും 1,45,000 രൂപ പിഴയും ശിക്ഷ. മുരിയാട് ദേശത്ത് പറപ്പിക്കാടൻ അജിതനെയാണ് ചാലക്കുടി സ്പെഷൽ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. 71 വയസ്സുള്ള സ്ത്രീയെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. ആളൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.വി. വിമലാണ് അന്വേഷണം നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ലാലി ജോൺ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷൽ … Read more

വാഹനമോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

വാഹനമോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

കൊടുങ്ങല്ലൂർ: പൊലീസിന്റെ വാഹന പരിശോധനക്കിടെ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മോഷ്ടിച്ച വാഹനം സഹിതം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കൊടുങ്ങല്ലൂർ എൽതുരുത്ത് നെല്ലിപറമ്പിൽ പ്രവീൺ (20) ആണ് പിടിയിലായത്. എറിയാട് യു ബസാറിൽ വെച്ചാണ് ഇയാൾ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചത്. അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് അടിമാലിയിൽനിന്ന് മോഷ്ടിച്ച വാഹനമാണെന്ന് മനസിലായതായും പ്രവീൺ മറ്റു പല മോഷണ കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഗുരുവായൂരിലെ മാലമോഷണ പരമ്പര: പ്രതി അറസ്റ്റിൽ

ഗുരുവായൂരിലെ മാലമോഷണ പരമ്പര: പ്രതി അറസ്റ്റിൽ

ഗുരുവായൂർ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആഭരണ മോഷണ പരമ്പര നടത്തിയയാൾ അറസ്റ്റിൽ. താനൂർ സ്വദേശി രാമനാട്ടുകരയിൽ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണ പരമ്പരയുടെ തുടക്കം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി രത്‌നമ്മയുടെ (63) രണ്ടര പവന്‍ വരുന്ന മാല റെയിൽവേ സ്റ്റേഷനില്‍ വെച്ച് പൊട്ടിച്ചെടുത്തു. അന്നുതന്നെ സ്‌റ്റേഷന് കിഴക്ക് താമസിക്കുന്ന കൈപ്പട ഉഷയുടെ രണ്ടുപവന്റെ മാലയും പൊട്ടിച്ചു. കുറച്ച് ദിവസത്തിന് ശേഷം തിരുവെങ്കിടത്തുള്ള സച്ചിദാനന്ദന്റെ … Read more

ജില്ല കൗമാര കലാമാമാങ്കം കുന്നംകുളത്ത്

ജില്ല കൗമാര കലാമാമാങ്കം കുന്നംകുളത്ത്

കുന്നംകുളം: ജില്ല സ്കൂൾ കലോത്സവത്തിന് ഡിസംബർ മൂന്നുമുതൽ കുന്നംകുളത്ത് തുടക്കമാകും. മൂന്നിന് ആരംഭിക്കുന്ന കലോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളിലുമായി വിവിധ സ്കൂളുകളിലെ വേദികളിൽ അരങ്ങേറും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാൻ എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഉൾപ്പെടുത്തി പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി … Read more