മുപ്ലിയില്‍ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

മുപ്ലിയില്‍ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലി പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. താളൂപ്പാടം സ്വദേശി കളത്തിങ്കല്‍ ഡേവിസ് മുപ്ലിയിലെ പാട്ടഭൂമിയില്‍ കൃഷി ചെയ്ത 200ഓളം വാഴകളാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ആറുദിവസം തുടര്‍ച്ചയായി ഇവിടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഡേവിസ് കൃഷി ചെയ്തിട്ടുള്ള രണ്ടായിരത്തോളം വാഴകളില്‍ അറുന്നൂറോളം വാഴകള്‍ ഇതുവരെ കാട്ടാനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു. ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഡേവിസ് കൃഷി ചെയ്ത വാഴകളും കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കാട്ടാനശല്യം പതിവായതോടെ പരുന്തുപാറയിലെ കൃഷി ഡേവിസ് … Read more

ചാവക്കാട്ടെ മെഗ ഓപറേഷൻ: ആഴക്കടലില്‍ നിയമവിരുദ്ധ മത്സ്യബന്ധനം; എട്ട് വള്ളവും വലയും പിടികൂടി

ചാവക്കാട്ടെ മെഗ ഓപറേഷൻ: ആഴക്കടലില്‍ നിയമവിരുദ്ധ മത്സ്യബന്ധനം; എട്ട് വള്ളവും വലയും പിടികൂടി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ സർക്കാർ നിരോധനത്തിന് പുല്ലുവില കൽപ്പിച്ച് ആഴക്കടലില്‍ തെങ്ങിന്‍ കുരഞ്ഞിലുകൾ (കുലച്ചിൽ) താഴ്ത്തി നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ എട്ട് വള്ളം പിടികൂടി. അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും മുനക്കകടവ് തീരപൊലീസും അടങ്ങിയ സംയുക്ത സംഘം ബ്ലാങ്ങാട് ബീച്ചിലും കടലിലും നടത്തിയ ഫാഡ് (ഫിഷ് അഗ്രഗേറ്റിങ് ഡിവൈസ്) ഓപറേഷനിലാണ് നടപടി. ഇവർക്ക് 4.37 ലക്ഷം പിഴ ചുമത്തി. കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ അനധികൃത കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതി നൽകിയിരുന്നു. തമിഴ്നാട് കുളച്ചൽ … Read more

ഹൈകോടതി മാർഗനിർദേശം: തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

ഹൈകോടതി മാർഗനിർദേശം: തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

തൃശൂർ: ഹൈകോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പുകള്‍ സാധ്യമല്ലെന്നിരിക്കെ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ദേവസ്വം ഭാരവാഹികള്‍ തൃശൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പകല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെളുപ്പിന് കണിമംഗലം ശാസ്താവ് വരുന്നത് മുതൽ ഉച്ചക്ക് പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് വരെയുള്ള എഴുന്നള്ളിപ്പുകള്‍ ഇതുപ്രകാരം നടത്താനാവില്ല. മൂന്നു മീറ്റര്‍ അകലം പാലിച്ചാല്‍ തെക്കേ ഗോപുരനടയിലും പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലും ആനകളെ നിര്‍ത്താനുമാവില്ല. കുടമാറ്റത്തിന് 15 ആനകളെ … Read more

ഇല്ലിക്കല്‍ ഷട്ടര്‍ ഉയര്‍ത്തിയില്ല; കര്‍ഷകര്‍ പ്രതിഷേധത്തിൽ

ഇല്ലിക്കല്‍ ഷട്ടര്‍ ഉയര്‍ത്തിയില്ല; കര്‍ഷകര്‍ പ്രതിഷേധത്തിൽ

ഇരിങ്ങാലക്കുട: ഇല്ലിക്കല്‍ ഷട്ടര്‍ ഉയര്‍ത്താത്തതില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഷട്ടറിന്റെ ചങ്ങലകള്‍ തുരുമ്പെടുക്കുകയും ഭിത്തികള്‍ക്ക് കേടു സംഭവിക്കുകയും ചെയ്തതിനാൽ ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും പറ്റാത്ത സാഹചര്യം വന്നിരുന്നു. അന്ന് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി വലിയ നാശം ഉണ്ടായി. ഇതേത്തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി നേരിട്ട് എത്തുകയും കാലവര്‍ഷം തീര്‍ന്നാല്‍ ഉടനെ ഷട്ടറിന്റെയും മോട്ടോറിന്റെയും കേടുപാടുകള്‍ തീര്‍ക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്നാണ് കര്‍ഷകരും നാട്ടുകാരും പറയുന്നത്. ഒരാഴ്ച മുമ്പ് സര്‍ക്കാരിന്റെ … Read more

ആളൂരിൽ കഞ്ചാവ് വേട്ട; കാപ്പ ചുമത്തിയ പ്രതിയടക്കം മൂന്നുപേർ പിടിയിൽ

ആളൂരിൽ കഞ്ചാവ് വേട്ട; കാപ്പ ചുമത്തിയ പ്രതിയടക്കം മൂന്നുപേർ പിടിയിൽ

ഇരിങ്ങാലക്കുട: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നുപേർ പിടിയിൽ. കൊലപാതക കേസ്, പൊലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ്, കവർച്ച കേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരാണ് പിടിയിലായത്. സതീഷ് ബാബുവാണ് ഒരു മാസം മുമ്പ് ഈ വീട് വാടകക്ക് എടുത്തത്. … Read more