സർക്കാർ ഓഫിസുകൾ ഇങ്ങനെ വേണം; കൊടുങ്ങല്ലൂരിലേക്ക് വരൂ…

സർക്കാർ ഓഫിസുകൾ ഇങ്ങനെ വേണം; കൊടുങ്ങല്ലൂരിലേക്ക് വരൂ...

കൊടുങ്ങല്ലൂർ എ.ഇ.ഒ ഓഫിസിനോട് ചേർന്ന അലങ്കാര ചെടികൾ പരിചരിക്കുന്ന ജീവനക്കാർ കൊടുങ്ങല്ലൂർ: സർക്കാർ ഓഫിസുകളിൽ ഉറവിട മാലിന്യ സംസ്കരണവുമാകാം. അതുവഴി അലങ്കാര ചെടികളും വളർത്താം. ഇതെങ്ങനെ എന്നറിയാൻ കൊടുങ്ങല്ലൂർ എ.ഇ.ഒ.ഓഫിസിലേക്ക് വരിക. സൻമനസും അൽപം സൗന്ദര്യബോധവും ഉണ്ടെങ്കിൽ ഏത് ഓഫിസും മാലിന്യ മുക്തവും ആകർഷകവുമാക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ് കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിലുള്ളവർ. ഇതിന്റെ നേർസാക്ഷ്യമാണ് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എ.ഇ.ഒ. ഓഫിസ് പരിസരത്ത് വളർന്ന് നിൽക്കുന്ന ആകർഷകമായ അലങ്കാര ചെടികൾ. … Read more

നക്ഷത്ര രാവിനായി അണിഞ്ഞൊരുങ്ങി നാട്

നക്ഷത്ര രാവിനായി  അണിഞ്ഞൊരുങ്ങി നാട്

ക്രിസ്മസ് വിപണിയോടനുബന്ധിച്ച് തൃശൂർ ഹൈറോഡിലെ കടകളിലെ തിരക്ക് -ടി.എച്ച്. ജദീർ തൃശൂര്‍: ക്രിസ്മസ് ആഘോഷ രാവ് അടുക്കാനിരിക്കെ പുല്‍കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമായി ഒരുങ്ങി നഗരം. നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ക്രിസ്മസ് രാത്രിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ജനം. പതിവുപോലെ ഇത്തവണയും ക്രിസ്മസ് പൊലിമയോടെ ആഘോഷിക്കാന്‍ നഗരവാസികള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടെ ആഘോഷം പൊലിപ്പിക്കാന്‍ ക്രിസ്മസ് വിപണിയും സജീവമായി. പുല്‍കൂട് സെറ്റുകള്‍, ഉണ്ണിയേശുവിന്റെയും മാതാവിന്റെയും മാലാഖമാരുടെയും ഉള്‍പ്പെടെയുള്ള വിവിധ രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍, പാപ്പ തൊപ്പികള്‍ തുടങ്ങി ക്രിസ്മസ് … Read more

ഒലീവ് റിഡ്‌ലി വിഭാഗത്തിൽപെട്ട ആദ്യ വിരുന്നുകാരിയിട്ടത് 91 മുട്ടകൾ

ഒലീവ് റിഡ്‌ലി വിഭാഗത്തിൽപെട്ട ആദ്യ വിരുന്നുകാരിയിട്ടത് 91 മുട്ടകൾ

കടലാമ മുട്ടകളുമായി സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് സീസണിലെ ആദ്യ കടലാമ മുട്ടയിടാനെത്തി. ഒലീവ് റിഡ്‌ലി വിഭാഗത്തിൽപെട്ട ആദ്യ വിരുന്നുകാരിയിട്ട 91 മുട്ടകൾ സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ചു. വ്യാഴാഴ്ച രാത്രി പുത്തൻ കടപ്പുറം ചീനിച്ചുവട് ഭാഗത്താണ് കടലാമ മുട്ടയിട്ടത്. കടലാമ സംരക്ഷണ പ്രവർത്തകർ കടപ്പുറത്ത് റോന്ത് ചുറ്റുന്നതിനു മുമ്പേ മടങ്ങിയതിനാൽ ആമയെ കാണാൻ കഴിഞ്ഞില്ല. സമിതി പ്രവർത്തകർ പ്രത്യേകമായി സംരക്ഷണം നൽകുന്ന ഹാച്ചറിയിലേക്ക് മുട്ടകൾ മാറ്റി. സൂര്യതാപത്തിനനുസരിച്ച് … Read more

നിക്ഷേപ തട്ടിപ്പിന് എ.ഐ വിഡിയോകൾ; മുന്നറിയിപ്പുമായി എസ്.ബി.ഐ

നിക്ഷേപ തട്ടിപ്പിന് എ.ഐ വിഡിയോകൾ; മുന്നറിയിപ്പുമായി എസ്.ബി.ഐ

തൃശൂർ: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) തട്ടിപ്പുകൾക്ക് ഉപയോഗിച്ചേക്കാമെന്ന ആശങ്ക യാഥാർഥ്യമാക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ വിഡിയോകൾ (ഡീപ് ഫേക്ക് വിഡിയോ). ബാങ്കിന്‍റെയും അതിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെയും അറിയിപ്പ് എന്നപേരിലാണ് വിഡിയോകൾ പ്രചരിക്കുന്നത്. ഇതിനെതിരെ പൊതുജനങ്ങൾക്ക് ബാങ്ക് സമൂഹ മാധ്യമമായ ‘എക്സ്’വഴി ജാഗ്രത നിർദേശം നൽകി. ഉപഭോക്താക്കൾക്ക് എസ്.എം.എസ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ജാഗ്രത നിർദേശം നൽകുമെന്ന് എസ്.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.വമ്പിച്ച പ്രതിഫലം വാഗ്ദാനംചെയ്യുന്ന പദ്ധതികളിലേക്ക് നിക്ഷേപം … Read more

ഗുരുവായൂരിൽ അടച്ചുപൂട്ടിയത് 37 ഹോട്ടലുകൾ

ഗുരുവായൂരിൽ അടച്ചുപൂട്ടിയത് 37 ഹോട്ടലുകൾ

ഗുരുവായൂർ: സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ടലുകളുള്ള നഗരസഭകളിൽ ഒന്നാണ് ഗുരുവായൂർ. 250 ഓളം ഹോട്ടലുകളാണ് ഇവിടെയുള്ളത്. 37 ഹോട്ടലുകൾ അടുത്ത കാലത്തായി ഗുരുവായൂർ മേഖലയിൽ അടച്ചുപൂട്ടി എന്നറിയുമ്പോൾ തന്നെ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. കടുത്ത പ്രതിസന്ധിയിലൂടെയാണ് ക്ഷേത്ര നഗരത്തിലെ ഹോട്ടൽ മേഖല കടന്നുപോകുന്നതെന്ന് ശ്രീകൃഷ്ണ ഭവൻ ഹോട്ടലുടമയും കെ.എച്ച്.ആർ.എ യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ മണികണ്ഠൻ പറഞ്ഞു. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഹോട്ടൽ മേഖലക്ക് താങ്ങാനാകുന്നില്ല. പച്ചക്കറികൾക്കെല്ലാം തീവിലയാണ്. കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ … Read more