മരണ വളവിൽ സിഗ്നൽ ലൈറ്റ് ആയില്ല

മരണ വളവിൽ സിഗ്നൽ ലൈറ്റ് ആയില്ല

വാടാനപ്പള്ളി: സെന്ററിന് വടക്ക് മരണ വളവിൽ അപകടങ്ങൾ വർധിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ നടപടിയില്ല. ഈ ഭാഗത്ത് അപകടം പെരുകിയതോടെയാണ് മരണ വളവ് എന്നറിയപ്പെടാൻ തുടങ്ങിയത്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് മേഖലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നശിച്ചു. ഇതോടെ വീണ്ടും അപകടം വർധിച്ചു. വളവിൽ പൊന്തക്കാടുകൾ നിറഞ്ഞതോടെയാണ് അപകടം കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് അപകടമാണ് നടന്നത്. രണ്ടര വയസുള്ള കുട്ടി മരിച്ചിരുന്നു. മാലിന്യവും മണ്ണും കുറ്റിക്കാടും പുല്ലും നിറഞ്ഞ് ജനങ്ങൾക്ക് … Read more

മറ്റത്തൂരിൽ ഓളം തീർത്ത് നീന്തല്‍ സാക്ഷരത

മറ്റത്തൂരിൽ ഓളം തീർത്ത് നീന്തല്‍ സാക്ഷരത

മറ്റത്തൂരിലെ ചെമ്പുചിറ കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്ന വിദ്യാര്‍ഥികള്‍ കൊടകര: ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു. പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. പഞ്ചായത്തില്‍ മുങ്ങിമരണങ്ങൾ ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗളായ ജിഷ ഹരിദാസും സീബ ശ്രീധരനും … Read more

കരുവന്നൂര്‍ സഹകരണ ബാങ്ക്; ചികിത്സക്ക് പോലും പണമില്ലാതെ വലഞ്ഞ് നിക്ഷേപകർ

കരുവന്നൂര്‍ സഹകരണ ബാങ്ക്; ചികിത്സക്ക് പോലും പണമില്ലാതെ വലഞ്ഞ് നിക്ഷേപകർ

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് പോലും പണം ലഭിക്കാതെ നിക്ഷേപകര്‍ വലയുന്നതായി വ്യാപക പരാതി. കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയവര്‍ ജാമ്യത്തില്‍ ഇറങ്ങി സുഖമായി വിലസി നടക്കുമ്പോഴും തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ പണം തിരികെ ലഭിക്കാനായി അപേക്ഷകളും നിവേദനങ്ങളും സാക്ഷ്യപെടുത്തിയ കത്തുകളും ബില്ലുകളുമായി ഇപ്പോഴും ബാങ്കില്‍ കയറിയിറങ്ങുന്നത് തുടരുകയാണ്. മാടായികോണം സ്വദേശി നെടുപുറത്ത് വീട്ടില്‍ ഗോപിനാഥന്‍ (65) തന്റെ … Read more

മിനിയേച്ചർ മാസ്റ്റർ അജു

മിനിയേച്ചർ മാസ്റ്റർ അജു

അജു താൻ നിർമിച്ച മിനിയേച്ചറുകൾക്കൊപ്പം ഗൃഹാതുര ഓർമകൾ താലോലിച്ചു നടക്കാത്തവർ വളരെ വിരളമായിരിക്കും. കഴിഞ്ഞകാലത്തെ സുഖമുള്ള കാഴ്ചകളെ പറഞ്ഞും എഴുതിയും ഓർത്തെടുത്തും സജീവമാക്കി നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. മുതിർന്നവരുടെ ഇത്തരം ചിന്തകളെ പുതുതലമുറ ‘തന്തവൈബ്‌’ കാറ്റഗറിയിൽ മാറ്റിനിർത്തുമെങ്കിലും ഗൃഹാതുരത ഒരു പോസിറ്റീവ് വൈബ് തരുന്ന സംഗതി തന്നെയാണ്. തൃശ്ശൂർ മണലൂർ സ്വദേശി അജു തന്‍റെ നൊസ്റ്റാൾജിക് ഓർമകൾ വേറിട്ട ഒരു രീതിയിലാണ് സക്രിയമാക്കുന്നത്. കലാവാസന കൈമുതലായുള്ള ഇദ്ദേഹം ഏതെങ്കിലും ഒരു കുട്ടിക്കാല ചിത്രം മിസ് ചെയ്യുന്നുവെങ്കിൽ അതിന്‍റെ … Read more

മോഡലായി തിളങ്ങുന്ന നസ്ഹാൻ; യു.എ.ഇയിലെ ജൂനിയർ മൈക്കിൾ ജാക്സൻ

മോഡലായി തിളങ്ങുന്ന നസ്ഹാൻ; യു.എ.ഇയിലെ ജൂനിയർ മൈക്കിൾ ജാക്സൻ

സ്ഹാൻ അബ്ദുൽഖാദർ മോഡലിങ് രംഗത്ത് പുതിയ തരംഗമായ ഒരു മലയാളി കുട്ടിത്താരമുണ്ട് ഇങ്ങ് യു.എ.ഇയിൽ. മൈക്കിൾ ജാക്സൻ എന്ന വിളിപ്പേരുള്ള നസ്ഹാൻ. റൺവേ മോഡലിങ്, അന്താരാഷ്ട്ര ഫാഷൻ മോഡലിങ് തുടങ്ങി വാണിജ്യ പരസ്യ രംഗത്തെല്ലാം സജീവമാണ് ഈ കൊച്ചു മിടുക്കൻ. ഫാഷൻ, കൊമേഴ്ഷ്യൽ ആഡ്, റൺവേ മോഡലിങ് എന്നിവയിൽ കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി തിളങ്ങുകയാണ് പ്രഫഷണൽ മോഡലായ നസ്ഹാൻ. വിളിപ്പേര് അങ്ങനെയൊക്കെയാണെങ്കിലും മൈക്കിൾ ജാക്സന്‍റെ ചടുലമായ നൃത്തച്ചുവടുകളൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് സങ്കടം പറയുകയാണ് ഈ കൊച്ചു മിടുക്കൻ. … Read more