ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി

ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി

ഗുരുവായൂര്‍: അമൃത് ജല വിതരണ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്ക് ആനത്താവളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് നഗരസഭ പിന്‍മാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കില്‍ ദിവസേന 1.5 ലക്ഷം ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കണമെന്ന ദേവസ്വത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് കൗണ്‍സിലില്‍ വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത ദേവസ്വത്തില്‍ തന്നെ നിലനിര്‍ത്തി ടാങ്ക് നിര്‍മിക്കാനാണ് നഗരസഭ അനുമതി തേടിയിരുന്നത്. ഇതേതുടര്‍ന്ന് ദേവസ്വം മന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും സംയുക്ത യോഗം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥലത്ത് ടാങ്ക് നിര്‍മിക്കാന്‍ അനുമതി … Read more

ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു

ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു

ചിറക്കൽ പാലം നിർമാണത്തിനുവേണ്ടി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് അടച്ച നിലയിൽ തൃപ്രയാർ: തൃപ്രയാർ-ചേർപ്പ് റോഡിൽ ചിറക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക ബണ്ട് റോഡും അടച്ചുപൂട്ടി ഗതാഗത നിരോധനം നടപ്പാക്കി. ഇരുച്ചക്ര വാഹന യാത്രക്കാർക്ക് മരണക്കെണിയിലേക്കുള്ള വഴി ചൂണ്ടിയ ബോർഡുകൾ സ്ഥാപിച്ചാണ് താൽക്കാലിക റോഡും അടച്ചുപൂട്ടിയത്. കിഴക്കുനിന്നുവരുന്ന ഇരുച്ചക്ര വാഹനങ്ങൾ ഇഞ്ചമുടി മാട് വഴി ചിറക്കൽ കനാൽ ബെയ്സിലൂടെ വടക്കോട്ട് യാത്ര ചെയ്ത് ഉറപ്പില്ലാത്തതും കൈവരികളില്ലാത്തതും വീതികുറഞ്ഞതുമായ നടപ്പാലത്തിലൂടെ പടിഞ്ഞാറോട്ട് കടന്ന് ബണ്ടിലൂടെ കോട്ടത്ത് എത്തി … Read more

ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ദേശീയ പാത 66 എടക്കഴിയൂരിൽ പാലം നിർമാണത്തിനിടെ താഴെ സർവിസ് റോഡിലേക്ക് വീണ കോൺക്രീറ്റ് സ്ലാബ് ചാവക്കാട്: ദേശീയപാത 66ൽ പാലം നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവിസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവിസ് റോഡിലേക്കാണ് സ്ലാബ് വീണത്. പതിനാറടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം വരുന്ന സ്ലാബിൽനിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അതുവഴി പോവുകയായിരുന്ന കാർ രക്ഷപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. പാലം നിർമാണം പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ … Read more

15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍

15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍

കൊടകര വട്ടേക്കാട് നിര്‍ധനകുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന കിണറിനു സമീപം ലവറന്തിയോസ് കൊടകര: സ്വന്തമായി കിണറില്ലാത്തതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് കനിവിന്റെ കരസ്പര്‍ശമേകുകയാണ് കൊടകരയിലെ ലവറന്തിയോസ് ആലപ്പാട്ട്. പേരുപോലെ വ്യത്യസ്തമാണ് ഈ 56കാരന്റെ കരുണയൂറുന്ന മനസ്സും. നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യമായി കിണറുകള്‍ നിര്‍മിച്ചുകൊടുക്കുന്നതിന് ലവറന്തിയോസിനെ ഉപദേശിച്ചത് അമ്മ വെറോനിക്കയാണ്. രണ്ട് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞുപോയെങ്കിലും പതിനഞ്ചുവര്‍ഷം മുമ്പ് അമ്മ കാണിച്ചുതന്ന കാരുണ്യത്തിന്റെ വഴിയിലൂടെ മുന്നോട്ടുപോകുകയാണ് കാല്‍നൂറ്റാണ്ടോളം പ്രവാസിയായിരുന്ന ലവറന്തിയോസ്. സൗദിയില്‍ ജോലിചെയ്തിരുന്ന ലവറന്തിയോസ് ഒരിക്കല്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തുള്ള നിര്‍ധന … Read more

പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി

പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി

നിർമാണം പൂർത്തിയായ ചാലക്കുടി ആയുഷ് ആശുപത്രി കെട്ടിടം ചാലക്കുടി: നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നു. കേന്ദ്ര ആയുഷ് വകുപ്പിന് കീഴിൽ ഒമ്പത് കോടി രൂപ ചെലവിൽ നാല് നിലകളിലായി കെട്ടിട്ട നിർമാണം പൂർത്തിയായിട്ടുണ്ട്. താഴത്തെ നിലയിൽ ഒ.പി വിഭാഗവും പഞ്ചകർമയും ഫിസിയോ തെറപ്പിയും നേത്ര ചികിത്സ സ്പെഷാലിറ്റിയും ലാബും ഉൾപ്പെടെ സൗകര്യങ്ങളാണ് ഒരുക്കുക. നേത്ര വിഭാഗത്തിന്റെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലായ ഇവിടേക്ക് നിലവിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ … Read more