ക്ഷേത്ര ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കവും സംഘർഷവും; നാലുപേർക്ക് പരിക്ക്

ക്ഷേത്ര ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കവും സംഘർഷവും; നാലുപേർക്ക് പരിക്ക്

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. ഞായറാഴ്ച വൈകീട്ട് ക്ഷേത്രപരിസരത്തുണ്ടായ തർക്കത്തിൽ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ്. മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷങ്ങളായി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ചാഴൂർ കോവിലകം 2956 നമ്പർ കാരുകുളങ്ങര എൻ.എസ്.എസ് കരയോഗത്തിന് കൈമാറിയിട്ടുള്ളതാണെന്നും … Read more

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചുവട് വെച്ച് ലിന്റോ

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചുവട് വെച്ച് ലിന്റോ

ലിന്റോ കൃഷിയിടത്തിൽ ചാലക്കുടി: ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ഒരു കൈ നോക്കാൻ കാടുകുറ്റി പഞ്ചായത്തിലെ വൈന്തല സ്വദേശി തെക്കിനിയത്ത് ലിന്റോ. റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ വ്യത്യസ്ത പഴക്കൃഷികൾ ചാലക്കുടി മേഖലയിൽ വേരുപിടിക്കുമ്പോൾ കൂട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. കാക്കനാട്ട് നിറ്റ ജലാറ്റിൻ കമ്പനി ജീവനക്കാരനായ ലിന്റോ ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ വിവിധ തരം പഴകൃഷികൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ്. എന്നാൽ, വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ മറ്റുള്ളവരുടെ സ്ഥലത്താണ് പഴക്കൃഷി നടത്തുന്നത്. അബിയു, റംബുട്ടാൻ, മാങ്കോസ്റ്റിൻ, വിവിധ തരം മാവുകൾ … Read more

ഗതാഗതക്കുരുക്ക് രൂക്ഷം; തടസ്സമായ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി

ഗതാഗതക്കുരുക്ക് രൂക്ഷം; തടസ്സമായ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി

ട്രാംവെ ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ പൊളിച്ചു നീക്കുന്നു   ചാലക്കുടി: ആനമല ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആനമല ജങ്ഷനിൽനിന്ന് ട്രാംവെ റോഡിലേക്ക് തിരിയുന്ന ഭാഗത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പ് നഗരസഭ നീക്കം ചെയ്തു. ദേശീയപാത ട്രാംവെ റോഡിൽ അടിപ്പാത വന്നതോടെ ഇതുവഴി വാഹനങ്ങൾ വർധിക്കുകയും ആനമല ജങ്ഷനിൽ വലിയ രീതിയിൽ ഗതാഗത കുരുക്ക് ഉണ്ടാവുകയും പതിവായിരുന്നു. ട്രാംവെ റോഡ് ആനമല ജങ്ഷനിൽ എത്തുന്ന ഭാഗത്ത് റോഡിന്റെ പകുതിയോളം വീതിയിൽ ബസ് ഷെൽട്ടർ നിർമിച്ചിരുന്നു. നോർത്ത് ബസ് … Read more

ദേശീയപാത നിർമാണത്തിലെ അനാസ്ഥ; ദുരിതത്തിൽ കോട്ടപ്പുറത്തെ കുടുംബങ്ങൾ

ദേശീയപാത നിർമാണത്തിലെ അനാസ്ഥ; ദുരിതത്തിൽ കോട്ടപ്പുറത്തെ കുടുംബങ്ങൾ

കോട്ടപ്പുറം പാലത്തിന് സമീപം വീടുകൾക്ക് ചുറ്റും ചളിവെള്ളം കെട്ടി നിൽക്കുന്നു കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിലെ അനാസ്ഥയുടെ ദുരിതക്കയത്തിൽനിന്ന് മോചനമില്ലാതെ കോട്ടപ്പുറത്തെ കുടുംബങ്ങൾ. കോട്ടപ്പുറം പാലത്തിന് സമീപം താമസിക്കുന്ന എട്ടോളം കുടുംബങ്ങളാണ് ദേശീയപാത വികസനത്തിന്റെ ദുരിതം പേറുന്നത്. റോഡ് നിർമാണം തുടങ്ങിയയന്ന് മുതൽ ഇവരുടെ ജീവിതം അത്യന്തം ദുസ്സഹമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോരുത്തരും പ്രയാസം അനുഭവിക്കുകയാണ്. വേനലിൽ പൊടിപടലം ഉൾപ്പടെ അന്തരീക്ഷ മലിനീകരണമായിരുന്നു പ്രധാന ദുരിതമെങ്കിൽ മഴ പെയ്തതോടെ വീടുകൾ ചളിയും കൽപ്പൊടിയും നിറഞ്ഞ കലക്കുവെള്ളത്തിൽ … Read more

ഗുണ്ട പട്ടികയിൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

ഗുണ്ട പട്ടികയിൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

നിസാഫ് കൊടുങ്ങല്ലൂർ: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ട പട്ടികയിൽ വരുന്നയാളെ കാപ്പ ചുമത്തി. അഴിക്കോട് മേനോന്‍ ബസാര്‍ ചൂളക്കപറമ്പില്‍ വീട്ടില്‍ മായാവി എന്നു വിളിക്കുന്ന നിസാഫി (25) നെയാണ് ആറുമാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയത്. നിസാഫ് കൊടുങ്ങല്ലൂർ, മതിലകം, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ അപകടകരമാം വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.