ഗുരുവായൂരിന് സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരം

ഗുരുവായൂരിന് സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരം

1. ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ട് ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന കാലത്ത് 2. നവീകരണത്തിന് ശേഷം കുട്ടികളുടെ പാർക്കായപ്പോൾ ഗുരുവായൂര്‍: ശവക്കോട്ടയെ പൂവാടിയാക്കി വിസ്മയം തീര്‍ത്ത ഗുരുവായൂര്‍ നഗരസഭക്ക് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യാഴാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം നല്‍കും. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും സംഘടനകളെയും തദ്ദേശ … Read more

വനം സംരക്ഷിക്കേണ്ട ഓഫിസും വെറ്ററിനറി ക്ലിനിക്കും അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ

വനം സംരക്ഷിക്കേണ്ട ഓഫിസും വെറ്ററിനറി ക്ലിനിക്കും അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ

അകമല ഫോറസ്റ്റ് സ്റ്റേഷൻ വെറ്ററിനറി ക്ലിനിക്കിന് മുന്നിൽ ഉപയോഗിച്ചിരുന്ന വണ്ടി പൊടിപിടിച്ചു കിടക്കുന്നു  ചെറുതുരുത്തി: മറ്റൊരു പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കുമ്പോഴും അടച്ചുപൂട്ടിയ വനംവകുപ്പ് ഓഫിസിനും വെറ്ററിനറി ക്ലിനിക്കിനും ശാപമോക്ഷമില്ല. സാമൂഹികവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ് മുള്ളൂർക്കര പഞ്ചായത്തിലെ വനം വന്യജീവി വകുപ് തൃശൂർ ഡിവിഷൻ മച്ചാട് റേഞ്ച് അകമല ഫോറസ്റ്റ് സ്റ്റേഷൻ. വർഷങ്ങൾക്കു മുമ്പ് അകമല ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസ് അടച്ചുപൂട്ടി. തുടർന്നാണ് വെറ്ററിനറി ക്ലിനിക് അടച്ച് പൂട്ടിയത്. ഇപ്പോൾ വാഴാനി റേഞ്ചിന്റെ കീഴിലാണ് തെക്കുംകര, … Read more

ജലക്ഷാമവും മണ്ണൊലിപ്പും; ശാസ്താംപൂവം ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു

ജലക്ഷാമവും മണ്ണൊലിപ്പും; ശാസ്താംപൂവം ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു

ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്ന ശാസ്താംപൂവം ആദിവാസി ഉന്നതി കൊടകര: വെള്ളിക്കുളങ്ങര വനമേഖലയിലുള്ള ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു. വനംവകുപ്പ്, പീച്ചി വനഗവേഷണകേന്ദ്രം, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ശാസ്താംപൂവത്തെ പച്ചപുതപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. വേ നലില്‍ ശാസ്താംപൂവത്ത് അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമത്തിനും മഴക്കാലത്ത് ഉണ്ടാകുന്ന മണ്ണൊലിപ്പിനും പരിഹാരമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാക്തന ഗോത്രവിഭാഗത്തില്‍പെട്ട കാടര്‍ സമുദായക്കാരാണ് ശാസ്താംപൂവം ഉന്നതിയില്‍ താമസിക്കുന്നത്. നേരത്തെ ആനപ്പാന്തം വനത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ വീടുകള്‍ 20 വര്‍ഷം … Read more

പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാൾ ആദ്യഭാര്യയെ കൊന്ന് കാട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി; പൊലീസ് തെരച്ചിൽ ഊർജിതമാക്കി

പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാൾ ആദ്യഭാര്യയെ കൊന്ന് കാട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി; പൊലീസ് തെരച്ചിൽ ഊർജിതമാക്കി

കൊലക്കേസ് പ്രതി കോട്ടയം സ്വദേശി പ്രേംകുമാർ, കൊല്ലപ്പെട്ട ഭാര്യ രേഖ, മാതാവ് മണി ഇരിങ്ങാലക്കുട: പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടിൽ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പിൽ വീട്ടിൽ മണി (74), മകൾ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രേഖയുടെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറാണ് ഇരുവരെയും കൊന്ന് ഒളിവിൽ പോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആദ്യഭാര്യ … Read more

ഇന്ന് ദേശീയ ടൈലറിങ് ദിനം; നൂലിഴകളുടെ അടുപ്പത്തിന് ചന്ദ്രബാലന് അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യം

ഇന്ന് ദേശീയ ടൈലറിങ് ദിനം; നൂലിഴകളുടെ അടുപ്പത്തിന് ചന്ദ്രബാലന് അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യം

അഞ്ചര പതിറ്റാണ്ടായി കുന്നംകുളത്ത് തയ്യൽ ജോലി ചെയ്യുന്ന ചന്ദ്രബാലൻ കുന്നംകുളം: സൂചിയും നൂലുമായി ഇഴുകിയ ചന്ദ്രബാലന്റെ തയ്യൽ ജോലിക്ക് പതിറ്റാണ്ടുകളുടെ പഴമ. എഴുപ്പത്തിയാറുകാരന്റെ ജീവിതത്തിൽ ഇപ്പോഴും വിശ്രമമില്ലാത്ത ജോലിയാണ്. സൂചിയിൽ നൂൽ കോർത്തിണക്കി വസ്ത്രം തുന്നിപ്പിടിപ്പിച്ച് കഴിയുന്ന വയോധികന് ഈ തൊഴിലിൽ അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. ചെറുവത്താനി വലിയവളപ്പിൽ ചന്ദ്രബാലൻ കുന്നംകുളം താഴത്തെപാറയിൽ ഭാവന തിയറ്ററിന് മുൻവശം ചെറിയ മുറിക്കുള്ളിലാണ് വസ്ത്രം തയാറാക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ ഉൾപ്പെടെ ആഘോഷങ്ങൾക്കും പുതുവസ്ത്രമണിയാൻ ചന്ദ്രബാലന്റെ നൂലിഴകളിൽ തയ്ച്ചെടുക്കുന്ന … Read more