പുന്നയൂരിലും ചാവക്കാട്ടും വെള്ളക്കെട്ട്; കിടപ്പുരോഗികളുൾപ്പെടെ ദുരിതത്തിൽ

പുന്നയൂരിലും ചാവക്കാട്ടും വെള്ളക്കെട്ട്; കിടപ്പുരോഗികളുൾപ്പെടെ ദുരിതത്തിൽ

പുന്നയൂർ പഞ്ചായത്തിലെ എടയൂർ കിഴക്ക് ഭാഗത്ത് താമസിക്കുന്ന കുന്നമ്പത്ത് അലിയുടെ വീട് വെള്ളത്തിൽ മുങ്ങിയ നിലയിൽ പുന്നയൂർ/ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്റസ-കുരഞ്ഞിയുർ ചെങ്ങാടം റോഡിൽ ഗതാഗതം നിലച്ചു. കനോലി കനാലിന്റെ ഇരുകരയിലുമുള്ളവരാണ് വെള്ളത്താൽ ചുറ്റപ്പെട്ടത്. 20,12, 9,8,7,2 വാർഡുകൾ ഉൾപ്പെടുന്ന മന്ദലാംകുന്ന്, മൂന്നായിനി ഈസ്റ്റ്, എടക്കഴിയൂർ ഈസ്റ്റ്, എടക്കഴയുർ നോർത്ത്, കുരഞ്ഞിയൂർ, അവിയൂർ, എടക്കര വെസ്റ്റ് … Read more

ഗുരുവായൂര്‍ നഗരസഭ ലൈബ്രറി: വായനശാലക്കൊപ്പം പാഠശാലയും

ഗുരുവായൂര്‍ നഗരസഭ ലൈബ്രറി: വായനശാലക്കൊപ്പം പാഠശാലയും

ലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പഠനം നടത്തുന്നവര്‍ ഗുരുവായൂര്‍: പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനെത്തുന്നവര്‍, പുസ്തകം മാറിയെടുക്കാന്‍ വരുന്നവര്‍, പിന്നെ വൈകീട്ട് ടി.വിക്ക് മുന്നില്‍ കൂടിയിരിക്കുന്നവര്‍, ചെസ് കളി സംഘങ്ങള്‍, കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് സാംസ്‌കാരിക-രാഷ്ട്രീയ ചര്‍ച്ച നടത്തുന്നവര്‍, സൈക്കിള്‍ സൂക്ഷിക്കാനുള്ള ഇടം ….. ഇതൊക്കെയായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുരുവായൂര്‍ നഗരമധ്യത്തിലുള്ള നഗരസഭ ലൈബ്രറി. ഇന്ന് ലൈബ്രറി ആകെ മാറി. ടി.വി പ്രദര്‍ശനവും ചെസ് കളി സംഘങ്ങളും ചര്‍ച്ചക്കാരും സൈക്കിള്‍ വെക്കാനുള്ള ഇടവുമെല്ലാം ഇല്ലാതായി. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനെത്തുന്നവര്‍ക്കൊപ്പം … Read more

കുഞ്ഞൻ പുസ്തകങ്ങളിലൂടെ വായനയുടെ വലിയ ലോകത്തേക്ക്

കുഞ്ഞൻ പുസ്തകങ്ങളിലൂടെ വായനയുടെ വലിയ ലോകത്തേക്ക്

കുഞ്ഞൻ പുസ്തകങ്ങൾക്കൊപ്പം ഗിന്നസ് സത്താർ  തൃശൂർ: വായന മരിക്കുന്നുവെന്ന ചർച്ചകൾക്കിടയിലും ഒരു സൂചിത്തുമ്പിനോളം പോന്ന പുസ്തകങ്ങളുമായി പുതുതലമുറയെ വായനയിലേക്ക് ക്ഷണിക്കുകയാണ് ഗിന്നസ് സത്താർ എന്ന തൃശൂർക്കാരൻ. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാവുന്ന പതിനായിരക്കണക്കിന് മിനിയേച്ചർ പുസ്തകങ്ങൾ സൗജന്യമായി നൽകി ഇദ്ദേഹം നടത്തുന്ന വായന വിപ്ലവം ഇപ്പോൾ അരലക്ഷം കോപ്പികൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 17 വർഷമായി സത്താർ തുടരുന്ന ഈ ദൗത്യത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് ‘ആദൂർ കവിതകൾ’ എന്ന കുഞ്ഞൻ പുസ്തകം. വെറും മൂന്ന് സെന്‍റീമീറ്റർ നീളവും … Read more

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി; ലോകത്ത് എവിടെ നിന്നും വായിക്കാം; 113 വർഷത്തെ അക്ഷരപ്പൊലിമ

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി; ലോകത്ത് എവിടെ നിന്നും വായിക്കാം; 113 വർഷത്തെ അക്ഷരപ്പൊലിമ

കൊടുങ്ങല്ലൂർ: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് 113 വർഷത്തെ അക്ഷരപ്പൊലിമയുടെ ചരിത്രം പേറുന്ന കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കാം. അതിനായുള്ള നവീന സംവിധാനം ലൈബ്രറിയിൽ ആവിഷ്കരിച്ചു കഴിഞ്ഞു. ലൈബ്രറിയുടെ വൈവിധ്യമാർന്ന വൻ പുസ്തശേഖരം ഡിജിറ്റിലൈസ് ചെയ്യുകയാണ്. 1912ലാണ് ലൈബ്രറിയുടെ തുടക്കം. പി. ഭാസ്കരന്റെ പിതാവും അഭിഭാഷകനുമായ നന്ത്യേലത്ത് പത്മനാഭ മേനോന്റെ നേതൃത്വത്തിലാണ് ഈ അക്ഷര കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ക്രമേണ കൊടുങ്ങല്ലൂർ പഞ്ചായത്ത് ലൈബ്രറിയും പിന്നീട് മുനിസിപ്പൽ ലൈബ്രറിയുമായി മാറി. ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുള്ള … Read more

10,000ത്തോളം വീടുകളിൽ പുസ്തകങ്ങൾ എത്തി; 6000 വീടുകളിലേക്ക് ഉടൻ എത്തും

10,000ത്തോളം വീടുകളിൽ പുസ്തകങ്ങൾ എത്തി; 6000 വീടുകളിലേക്ക് ഉടൻ എത്തും

തൃശൂർ: വായനശാലകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ വായനക്കാരിലേക്ക് കടന്നുചെല്ലുകയാണ് ലൈബ്രറികൾ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ‘വായനാവസന്തം’ പദ്ധതിയിലൂടെ ജില്ലയിൽ 10,000ത്തിലധികം വീടുകളിൽ പുസ്തകം എത്തിത്തുടങ്ങി. 6100ഓളം വീടുകളിലേക്ക് കൂടി ഉടൻ പുസ്തകം എത്തിത്തുടങ്ങും. മൊത്തം 16,100 വീടുകളിൽ പുസ്തകം എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലൈബ്രറി കൗൺസിൽ ജില്ല ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള എ, ബി, സി എന്നീ ഗ്രേഡുകളിൽ ഉൾപ്പെട്ട 161 ലൈബ്രറികൾ വഴിയാണ് പുസ്തകം എത്തിക്കുന്നത്. ഓരോ ലൈബ്രറിയിൽ നിന്നും … Read more