ചേറ്റുവയിൽ വള്ളം മറിഞ്ഞു; കടലിൽ വീണ മൂന്ന് തൊഴിലാളികൾ മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു നിന്നു; ഒരാളെ കാണാതായി

ചേറ്റുവയിൽ വള്ളം മറിഞ്ഞു; കടലിൽ വീണ മൂന്ന് തൊഴിലാളികൾ മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു നിന്നു; ഒരാളെ കാണാതായി

പ്രതീകാത്മക ബീച്ച് ചേറ്റുവ: ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്ന് തൊഴിലാളികളുണ്ടായിരുന്ന വള്ളം ചേറ്റുവ അഞ്ചാംകല്ല് കടലിൽ തീരത്തോട് ചേർന്നാണ് മറിഞ്ഞത്. മൂവരും മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു കിടന്നിരുന്നു. പിിന്നീട് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കൂരിക്കുഴി സ്വദേശിയായ ഒരാളെ ഇനിയും കണ്ടെത്താനായില്ല. രക്ഷപ്പെട്ടവരെ ചേറ്റുവ ടി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞത്. അഴീക്കോട്‌ കോസ്റ്റൽ പൊലീസിന്റെ … Read more

ആ രാത്രിയിൽ മറഞ്ഞത് രണ്ടു ജീവനുകൾ…; ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് 20 വർഷം

ആ രാത്രിയിൽ മറഞ്ഞത് രണ്ടു ജീവനുകൾ...; ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് 20 വർഷം

ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ പാര്‍പ്പിച്ച ആദിവാസി കുടുംബങ്ങളെ സാറാ ജോസഫ്, സി.കെ. ജാനു തുടങ്ങിയവര്‍ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ഫോട്ടോ) കൊടകര: ആനപ്പാന്തം ആദിവാസി ഉന്നതിയിലെ കാടര്‍ കുടുംബങ്ങള്‍ക്ക് ജൂലൈ 14 എന്നും കണ്ണീരോര്‍മയാണ്. ആ രാത്രി തങ്ങളുടെ ജീവിതം മാറ്റിമറിച്ച ദുരന്തത്തിന്റെ ഓര്‍മ ഇന്നുമുണ്ട് ഇവിടുത്തുകാർക്ക്. 2005 ജൂലൈ 14ന് അര്‍ധരാത്രിയിലാണ് കൊടുംകാടിന് നടുവിലെ ഉന്നതിയെ ഉരുള്‍പൊട്ടല്‍ ദുരന്തം വേട്ടയാടിയത്. വനത്തിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളവും മണ്ണും രണ്ട് ജീവനും കവര്‍ന്നു. … Read more

ഏഴഴകിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാര മേഖല ഉണർവിൽ

ഏഴഴകിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാര മേഖല ഉണർവിൽ

അതിരപ്പിള്ളി വ്യൂ പോയന്റിൽനിന്ന് വെള്ളച്ചാട്ടം കാണുന്നവർ അതിരപ്പിള്ളി: വെള്ളച്ചാട്ടം ഏഴഴകിലായതോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖല ഉണർവിൽ. രണ്ടാം ശനിയും ഞായറും ഏറെ വിനോദസഞ്ചാരികൾ കാഴ്ച കാണാനെത്തി. കാലാവസ്ഥ അനുകൂലമായതും വെള്ളച്ചാട്ടം ഏറെക്കുറെ സമൃദ്ധി നിലനിർത്തിയതും വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ആനമല റോഡിലെ വ്യൂ പോയന്റിലും വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടിലും വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തും മികച്ച ദൃശ്യഭംഗിയാണ് ഈ സീസണിൽ. വാഴച്ചാലിലും ചാർപ്പയിലും തുമ്പൂർമുഴിയിലും തിരക്കേറി. സ്വകാര്യ അമ്യൂസ്മെൻറ് പാർക്കിലും തിരക്കുണ്ട്. കൂടുതൽ സന്ദർശകരെത്തിയത് മേഖലയിലെ വ്യാപാരികൾക്ക് ആശ്വാസമായി. … Read more

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതിയുടെ മരണം; രണ്ട് വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതിയുടെ മരണം; രണ്ട് വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ

പെരുമ്പിലാവ്: കല്ലുംപുറത്ത് സ്ത്രീധനപീഡനത്തിന്‍റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ ഭർത്താവ് പിടിയിൽ. കല്ലുംപുറം പുത്തൻ പീടികയിൽ സൈനുൽ ആബിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് പിടികൂടിയത്. കൊലിക്കര തിരുത്തുപുലായ്ക്കൽ സലീമിന്‍റെ മകൾ സബീന (25) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 2023 ഒക്‌ടോബർ 25നായിരുന്നു സംഭവം. ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് സലീമും കുടുംബവും പരാതിയിൽ പറയുന്നത്. തുടർന്ന് ഭർതൃപിതാവ് അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയും മാതാവ് ആമിനക്കുട്ടി, സഹോദരൻ … Read more

അഡ്വ. പരമേശ്വരന്‍റെ നിയമ ജീവിതത്തിന് അഞ്ചര പതിറ്റാണ്ടിന്റെ തിളക്കം

അഡ്വ. പരമേശ്വരന്‍റെ നിയമ ജീവിതത്തിന് അഞ്ചര പതിറ്റാണ്ടിന്റെ തിളക്കം

അഡ്വ പി. പരമേശ്വരൻ പെരുമ്പിലാവ്: അഞ്ചര പതിറ്റാണ്ട് നീണ്ട നിയമ ജീവിതം, നാല് പ്രധാനമന്ത്രിമാരുടെ കാലത്ത് സർക്കാറിന്‍റെ നിയമമുഖം, ഗുജറാത്ത് മുൻ ഗവർണറുടെ പേഴ്സനൽ സെക്രട്ടറി, 35,000ലധികം കേസുകൾ… അഡ്വ. പി. പരമേശ്വരൻ ഇന്ത്യൻ നിയമവഴിയിൽ ഇപ്പോഴും സജീവമാണ്. 78ാം വയസ്സിലും പരമോന്നത കോടതിയിൽ ഹാജരാകുന്നു. തൃശൂർ ചാലിശ്ശേരി സ്വദേശിയായ പരമേശ്വരൻ 1970ൽ 23ാം വയസ്സിലാണ് നിയമ കുപ്പായം അണിയുന്നത്. ഹൈകോടതിയിലായിരുന്നു പ്രാക്ടീസ്. മൂന്ന് വർഷത്തിനുള്ളിൽ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥന്‍റെ പേഴ്സനൽ സെക്രട്ടറിയായി. ആറ് വർഷത്തോളം … Read more