ചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്താതെ കെ.എസ്.ആർ.ടി.സി ബസുകൾ

ചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്താതെ കെ.എസ്.ആർ.ടി.സി ബസുകൾ

ചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ മൾട്ടിആക്സിൽ ബസുകളും സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളും ഷിഫ്റ്റ് ഡീലക്സ് ബസുകളും ചാലക്കുടി സൗത്ത് ജങ്ഷനിലെ സ്റ്റോപ്പിൽ നിർത്താതെ പോകുന്നതായി പരാതി. സൗത്ത് ജങ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. നിലവിൽ രാത്രികാല ദീർഘ ദൂര എൽ.എസ്.ടു ബസുകൾ സൗത്ത് മേൽപ്പാലത്തിന് താഴെയുള്ള സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാതെ മേൽപ്പാലത്തിനു മുകളിലൂടെ അനധികൃതമായി പോകുകയാണ്. യാത്രക്കാരെ ഇവർ മേൽ പാലത്തിന്റെ ഇരുഭാഗത്തും അപകടകരമായി ഇറക്കിവിടുന്ന പ്രവണതയും ഉണ്ട്. തൃശൂർ ഭാഗത്തുവരുന്ന ബസുകൾ ചാലക്കുടി നിർമല ബസ് സ്റ്റോപ്പിലാണ് നിർത്തേണ്ടത്. … Read more

തൃശ്ശൂർ പൂരം കലക്കൽ: നിയമസഭയിലെയും പുറത്തെയും ചർച്ചകൾക്കെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്

തൃശ്ശൂർ പൂരം കലക്കൽ: നിയമസഭയിലെയും പുറത്തെയും ചർച്ചകൾക്കെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്

കൊച്ചി: തൃശ്ശൂർ പൂരം കലങ്ങിയതുമായി നിയമസഭയിലെ ചർച്ചക്കിടെ ഉയർന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസാണെന്ന് നിയമസഭക്കുള്ളിലും പുറത്തും മന്ത്രിയും എം.എൽ.എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ച പി.എൻ. ഈശ്വരൻ, വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്ന് വ്യക്തമാക്കി. പൂരം … Read more

യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഹണിട്രാപ്; രണ്ടുപേർ അറസ്റ്റിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഹണിട്രാപ്; രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മതിലകത്ത് ബൈക്കിലെത്തിയ യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിനു പിന്നിൽ ഹണിട്രാപ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ പിടികൂടാനുണ്ട്. മതിലകം സ്വദേശികളായ കിടുങ്ങ് വട്ടപറമ്പിൽ അലി അഷ്കർ (25), മതിൽമൂല തോട്ടപ്പുള്ളി വീട്ടിൽ ശ്യാം (27) എന്നിവരാണ് അറസ്റ്റിലായത്. പൂങ്കുന്നം സ്വദേശികളാണ് മർദനത്തിനും പിടിച്ചുപറിക്കും ഇരയായത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഓൺലൈൻ ഡേറ്റിങ് ആപ്പിൽ ‘അപർണ’ എന്നപേരിൽ വ്യാജ ഐ.ഡിയുണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം … Read more

ശത്രുദോഷം മാറ്റാൻ മന്ത്രവാദം; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ശത്രുദോഷം മാറ്റാൻ മന്ത്രവാദം; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ (51) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിടും. പിന്നീട് … Read more

ക്ഷേത്രസന്നിധിയിൽ സ്റ്റീഫന്റെ പഞ്ചാരിമേള അരങ്ങേറ്റം

ക്ഷേത്രസന്നിധിയിൽ സ്റ്റീഫന്റെ പഞ്ചാരിമേള അരങ്ങേറ്റം

കുന്നംകുളം: പ്രവാസ ജീവിതത്തിന് ശേഷം ചെണ്ടയിൽ താളമിട്ട് മികവറിയിച്ച 60കാരനായ പുലിക്കോട്ടിൽ സ്റ്റീഫൻ ക്ഷേത്ര സന്നിധിയിൽ പഞ്ചാരിമേള അരങ്ങേറ്റം നടത്തി. കക്കാട് മഹാഗണപതി ക്ഷേത്രസന്നിധിയിലായിരുന്നു അരങ്ങേറ്റം. ചാലിശ്ശേരി സ്വദേശിയായ ഇദ്ദേഹം ചെണ്ട വാദ്യത്തിലാണ് മേള രംഗത്തെത്തുന്നത്. ഗ്രാമത്തിൽ ഫുട്ബാൾ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറസാന്നിധ്യമായ സ്റ്റീഫൻ കാൽപന്ത് കളിയെ പ്രണയിച്ചത് പോലെ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ചെണ്ടമേളം ശാസ്‌ത്രീയമായി പഠിക്കുകയെന്നത്. 30 വർഷം പ്രവാസിയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിൽ വരുമ്പോൾ ചെണ്ട വാങ്ങി സ്വയം പരിശീലനം … Read more