കാരക്കുളത്തുനാട്ടിലെ പറയൻതോട് തടയണ അശാസ്ത്രീയ നിർമാണം വിനയായി

കാരക്കുളത്തുനാട്ടിലെ പറയൻതോട് തടയണ അശാസ്ത്രീയ നിർമാണം വിനയായി

ചാലക്കുടി: പറയൻതോട്ടിൽ കാരക്കുളത്ത് നാട് പാടശേഖരത്തിൽ നിർമിച്ച അശാസ്ത്രീയമായ തടയണ പരിഷ്കരിച്ച് പണിയണമെന്ന് കർഷകർ. തടയണ വേനലിലും മഴക്കാലത്തും പ്രയോജനപ്പെടാത്ത അവസ്ഥയാണ്. തടയണ കാർഷിക ആവശ്യത്തിനായി അടച്ചാൽ ബണ്ടുകൾ കവിഞ്ഞും പൊട്ടിയൊഴുകിയും കൃഷിയിടത്തിലേക്ക് വെള്ളമൊഴുകി നെൽകൃഷിക്ക് വിനയായി മാറുകയാണെന്നാണ് പാടശേഖരത്തിലെ കർഷകർ പറയുന്നത്. ആശങ്കയോടെയാണ് ഇപ്പോൾ കർഷകർ ഇവിടെ കൃഷിയിറക്കുന്നത്. കാലങ്ങളായി നെൽകൃഷിയിറക്കുന്ന പാടശേഖരമാണിത്. എന്നാൽ, നഗരത്തിലെ സ്വീവേജ് പ്ലാൻറ് ഇവിടെ നിർമിക്കുമെന്ന തീരുമാനത്തെ തുടർന്ന് കുറച്ചുവർഷങ്ങൾ അത്ര വിപുലമായ നിലയിൽ കൃഷിയിറക്കിയിരുന്നില്ല. എന്നാൽ, നാട്ടുകാരുടെ എതിർപ്പുമൂലം … Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി

ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്. ഏകാദശി: വിളക്കാഘോഷം 11 മുതൽ ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ വിളക്കാഘോഷം നവംബർ 11ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങൾ, വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ … Read more

കോതപറമ്പിലെ കുടിവെള്ള ക്ഷാമത്തെ ചൊല്ലി രാഷ്ടീയ വിവാദം

കോതപറമ്പിലെ കുടിവെള്ള ക്ഷാമത്തെ ചൊല്ലി രാഷ്ടീയ വിവാദം

കൊടുങ്ങല്ലൂർ: കിട്ടാക്കനിയായ ശുദ്ധജലത്തെ ചൊല്ലി രാഷ്ടീയ വിവാദവും. അഞ്ചാംപരത്തിയിൽനിന്ന് കോതപറമ്പ് ജങ്ഷൻ വരെ പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് കോതപറമ്പ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി അടിയന്തരശ്രമം തുടങ്ങിയതിന് പിന്നാലെയാണ് വിവാദവും തലപൊക്കിയത്. നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാനവാസ് കാട്ടകത്ത് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെ ആല ഗോതുരുത്തിൽ കുടിവെള്ളം എത്തിക്കാൻ 2023 ഡിസംബറിൽ വാട്ടർ അതോറിറ്റിക്ക് കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ ദേശീയപാത നിർമാണം നടക്കുന്നത് … Read more

ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് യൂനിറ്റ് കാഴ്ചവസ്തു

ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് യൂനിറ്റ് കാഴ്ചവസ്തു

ചാലക്കുടി: എട്ടുമാസം പിന്നിട്ടിട്ടും ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് യൂനിറ്റ് ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനായില്ലെന്ന് പരാതി.ശുചിമുറി മാലിന്യം സംസ്കരിക്കുന്ന ആധുനിക സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ നഗരസഭയാണ് ചാലക്കുടി. ഇവിടെയാണ് ഈ ദുരവസ്ഥ. വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് ശുചിമുറി മാലിന്യം ശേഖരിച്ച് സ്ലെറിക്ക് പകരം ബ്രിക്ക് രൂപത്തിലാക്കി സംസ്കരിക്കാൻ സാധിക്കുന്ന സംവിധാനമാണെന്ന് അവകാശപ്പെട്ട് വാങ്ങിയ യൂനിറ്റ് ഇതുവരെ പറഞ്ഞ രൂപത്തിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. 50 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ഈ സംവിധാനം പ്രയോജനപ്പെടാതെ കിടക്കുകയാണ്. … Read more

ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ

ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ

ചാവക്കാട്: ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്ല്യാണി മുരുകൻ (42), കൺമണി (32) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട് ബസ് സ്റ്റാൻഡിൽനിന്നും പൊന്നാനിയിലേക്ക് പുറപ്പെട്ട ബസിൽ തിരുവത്ര കോട്ടപ്പുറത്ത വീട്ടിലേക്ക് പോകുകയായിരുന്ന 67കാരിയുടെ മലയാണ് ഇരുവരും പൊട്ടിക്കാൻ ശ്രമിച്ചത്. മുല്ലത്തറയിൽ എത്തിയപ്പോഴാണ് സംഭവം. മാലപൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ വയാധിക ബഹളം വെച്ചതോടെ രണ്ട് സ്ത്രീകളും ബസിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. വിവരമറിയിച്ച ഉടനെ … Read more