ഗുരുവായൂരിലെ വാർഡ് വിഭജനം; ലോക്സഭ പട്ടികയിലെ കണക്കും അസന്തുലിതാവസ്ഥക്ക് തെളിവ്

ഗുരുവായൂരിലെ വാർഡ് വിഭജനം; ലോക്സഭ പട്ടികയിലെ കണക്കും അസന്തുലിതാവസ്ഥക്ക് തെളിവ്

ഗുരുവായൂർ: വാസഗൃഹങ്ങൾ അടിസ്ഥാനമാക്കിയുള്ള വാർഡ് വിഭജനം ഗുരുവായൂർ നഗരസഭയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിന് കഴിഞ്ഞ ലോക്സഭയിലെ വോട്ടർ പട്ടിക തെളിവ്. 17,726 വോട്ടർമാർ മാത്രമുള്ള പഴയ നഗരസഭ പ്രദേശത്ത് ഇപ്പോഴത്തെ സൂചനകളനുസരിച്ച് 18 വാർഡുകൾ ഉണ്ടാകും. നേരത്തെയുള്ള 14 വാർഡുകളാണ് നാലെണ്ണം കൂടി 18 ആകുന്നത്. പഴയ പൂക്കോട് പ്രദേശത്ത് ഗുരുവായൂരിനേക്കാൾ ഏകദേശം ഇരട്ടി വോട്ടർമാരുണ്ടെങ്കിലും ഇവിടെ നേരത്തെ ഉണ്ടായിരുന്ന 19 വാർഡുകളിൽ വർധന ഉണ്ടായേക്കില്ല. 30,515 വോട്ടർമാർ പൂക്കോടുണ്ട്. ലോകസഭ പട്ടികയനുസരിച്ച് നഗര മേഖലയേക്കാൾ 13,289 വോട്ടർമാർ … Read more

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ഗുരുവായൂർ: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരുന്ന പാലുവായ് സ്വദേശി രമേഷിനാണ് (40) കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെ ഗുരുവായൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. ചാവക്കാട് മണത്തല സ്വദേശികളായ പള്ളിപറമ്പിൽ അനീഷ് (36), ബന്ധു മേനോത്ത് വീട്ടിൽ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. ചാപ്പറമ്പ് ബിജു കൊലപാതകക്കേസിലെ മുഖ്യപ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമാണ് അനീഷെന്ന് പൊലീസ് അറിയിച്ചു. വിഷ്ണുവും ബിജു കൊലക്കേസ് അടക്കം … Read more

വാടാനപ്പള്ളി സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്

വാടാനപ്പള്ളി സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.എം. അഹമ്മദ് പ്രഖ്യാപനം നിര്‍വഹിച്ചു. പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം. നിസ്സാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. പഞ്ചായത്തിലെ 8253 വീടുകളില്‍ കുടുംബശ്രീ-അംഗൻവാടി പ്രവര്‍ത്തകര്‍, വാടാനപ്പള്ളി പരിധിയിലെ സ്കൂളുകളിലെ ഐ.ടി ക്ലബ്, എന്‍.എസ്.എസ്, ഡിജി കേരളം വളന്റിയര്‍മാര്‍ എന്നിവര്‍ മുഖേന സർവേ നടത്തിയിരുന്നു ഇതിലൂടെ കണ്ടെത്തിയ … Read more

കാൽനൂറ്റാണ്ട് ഉപജില്ല കലോത്സവ ട്രോഫി കമ്മിറ്റി കൺവീനർ: ജാബിർ മാസ്റ്റർ പടിയിറങ്ങുന്നു

കാൽനൂറ്റാണ്ട് ഉപജില്ല കലോത്സവ ട്രോഫി കമ്മിറ്റി കൺവീനർ: ജാബിർ മാസ്റ്റർ പടിയിറങ്ങുന്നു

പാവറട്ടി: മുല്ലശ്ശേരി ഉപജില്ല കലോത്സവത്തിന് 25 വർഷം ട്രോഫി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ച അധ്യാപകൻ ജാബിർ പടിയിറങ്ങുന്നു. പാടൂർ വാണിവിലാസം യു.പി സ്കൂൾ അധ്യാപകനായിരുന്നു. 33 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിക്കുന്നതോടെ മുല്ലശ്ശേരി ഉപജില്ലയുടെ 25 കൊല്ലത്തെ ട്രോഫി കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും ജാബിർ പടിയിറങ്ങുകയാണ്. 2011ൽ പാവറട്ടിയിൽ നടന്ന ജില്ല കലോത്സവത്തിലും ട്രോഫി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. 2001 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയുടെ സ്ഥിരം കൺവീനറായിരുന്നു ജാബിർ. വ്യക്തിഗത … Read more

കൊലപാതകശ്രമം: രണ്ടുവർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

കൊലപാതകശ്രമം: രണ്ടുവർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: താണിശ്ശേരിയിൽ കോഴിക്കടയിൽ കയറി ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി രണ്ടു വർഷത്തിനുശേഷം അറസ്റ്റിൽ. താണിശ്ശേരി കുറുവത്ത് വീട്ടിൽ ദിനേശിനെയാണ് (48) കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ കോഴിക്കടയുടെ അടുത്ത് നിയാസ് കോഴിക്കട തുടങ്ങിയതാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച ദിനേശിനെ ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്തുനിന്നാണ് പിടികൂടിയത്. ഉദ്യോഗസ്ഥരായ ബാബു ജോർജ്, അസീസ്, ദിഷത്ത് എന്നിവരും … Read more