കൂട്ടുകാർക്ക് ബുക്കും ബാഗും വാങ്ങണം; കുട്ടിക്കച്ചവടത്തിനിറങ്ങി അഞ്ചംഗസംഘം

കൂട്ടുകാർക്ക് ബുക്കും ബാഗും വാങ്ങണം; കുട്ടിക്കച്ചവടത്തിനിറങ്ങി അഞ്ചംഗസംഘം

റോഡരികിൽ ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കുട്ടിക്കൂട്ടം ചെറുതുരുത്തി: സഹപാഠികളായ രണ്ടുപേർക്ക് സ്കൂൾ തുറക്കുമ്പോഴേക്ക് ബുക്കും ബാഗും മറ്റു സാമഗ്രികളും വാങ്ങിക്കാൻ കുട്ടിക്കച്ചവടത്തിനിറങ്ങി അഞ്ചംഗസംഘം. കൂടുതൽ പണം കിട്ടിയാൽ കളിക്കാനായി ഫുട്ബാളും വാങ്ങിക്കാനായി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്ടുകര-തളി റോഡിൽ പുലാത്ത് പറമ്പ് പ്രദേശത്ത് റോഡരികിലാണ് കച്ചവടം തുടങ്ങിയിരിക്കുന്നത്. ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കാരറ്റ്, കുക്കുമ്പർ എന്നിവ കുപ്പിയിലാക്കി പത്താം ക്ലാസുകാരനായ സിനാൻ, ഏഴാം ക്ലാസുകാരനായ സിനാൻ, ആറാം ക്ലാസുകാരനായ അമീർ, ഏഴാം ക്ലാസുകാരനായ സുഫിയാൻ, അഞ്ചാം ക്ലാസുകാരനായ സഫ്‍വാൻ … Read more

16കാരിയെ പീഡിപ്പിച്ച പ്രതിക്ക് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

16കാരിയെ പീഡിപ്പിച്ച പ്രതിക്ക് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

റിൻഷാദ് ചാവക്കാട്: 16 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ. മതിലകം മാങ്ങാലി പറമ്പിൽ റിൻഷാദിനെയാണ് (24) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. 2022 ഡിസംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. … Read more

ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറി

ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറി

ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറിയപ്പോൾ ഒല്ലൂർ: ഒല്ലൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട ബസിലേക്ക് മറ്റൊരു കെ.എസ്.ആ.ര്‍ടി.സി ബസും വന്നിടിച്ചു. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസ് മുന്നിൽ പോയിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. എതിരെവന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ലോ ഫ്ലോർ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഊട്ടിയിലേക്ക് പോകുകയായിരുന്ന ലോ ഫ്ലോര്‍ … Read more

ചാവക്കാട് ബ്ലോക്കിൽ മൃഗ ചികിത്സ ഇനി രാത്രിയിലും

ചാവക്കാട് ബ്ലോക്കിൽ മൃഗ ചികിത്സ ഇനി രാത്രിയിലും

ചാവക്കാട് ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂനിറ്റ് എൻ.കെ. അക്ബർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു ചാവക്കാട്: രാത്രികാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലും ഗുരുവായൂർ, ചാവക്കാട് നഗരസഭാ പരിധിയിലേക്കുമായി പുതുതായി അനുവദിച്ച മൊബൈൽ വെറ്റിനറി യൂനിറ്റിന്റെ ഫ്ലാഗ് ഓഫ് എൻ.കെ. അക്ബർ എം.എൽ.എ … Read more

ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചാലക്കുടി/ഇരിങ്ങാലക്കുട: ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം. രണ്ടിടത്തുമായി 14 പേർക്ക് കടിയേറ്റു. ചാലക്കുടി നഗരസഭയിൽ കൂടപ്പുഴ ഭാഗത്താണ് തെരുവുനായുടെ കൂട്ട ആക്രമണം നടന്നത്. 12 പേർക്ക് ഇവിടെ കടിയേറ്റു.രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ മുതൽ ആളുകൾക്ക് കടിയേറ്റത് നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയിൽ രണ്ടുപേര്‍ക്കും നായുടെ കടിയേറ്റു. ഇരുവരും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.