കോടതി വളപ്പിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

കോടതി വളപ്പിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

കാറ്റിലും മഴയിലും മരം കടപുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർന്നപ്പോൾ ഇരിങ്ങാലക്കുട: മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അങ്കണത്തിൽ നിർത്തിയിട്ട നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. കോടതി നടപടികൾക്ക് എത്തിയ അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചു. വർഷങ്ങൾ പഴക്കമുള്ള കോടതി കെട്ടിടത്തിനും … Read more

ഭാഷയുടെ സൗന്ദര്യാവിഷ്കാരമാകാൻ ബഹദൂർ ഫോണ്ട്

ഭാഷയുടെ സൗന്ദര്യാവിഷ്കാരമാകാൻ ബഹദൂർ ഫോണ്ട്

1999ലാണ് മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ആർ. ചിത്രജകുമാറിന്റെ നേതൃത്വത്തിൽ ‘രചന അക്ഷരവേദി’ രൂപവത്കരിക്കുന്നത്. 1971ലെ ലിപി പരിഷ്കരണം മൂലം താറുമാറാക്കപ്പെട്ട മലയാള അക്ഷരങ്ങളെ ഡിജിറ്റൽ മലയാളത്തിനായി സമഗ്രമായി ആവിഷ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ മലയാളത്തിന്റെ അക്ഷര സാങ്കേതികത നിർണയിക്കുന്നതിൽ ‘രചന’ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ആർ. ചിത്രജകുമാറിനൊപ്പം ഇതിനെല്ലാം പിറകിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. കെ.എച്ച്. ഹുസൈനുമുണ്ടായിരുന്നു. കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടടക്കം അനേകം പ്രസാധകർ പരിഷ്കരിച്ച ലിപി ഉപേക്ഷിച്ച് ‘രചന’യുടെ തനതു അക്ഷരങ്ങൾ അച്ചടിക്കായി … Read more

കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി കടന്നുപോയൊരാൾ

കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി കടന്നുപോയൊരാൾ

കൊടുങ്ങല്ലൂരിന്റെ ഗതകാലമനസ്സുകളിൽ ഇന്നും മാഞ്ഞുപോകാത്ത സുവർണ നാമമാണ് ബഹദൂർ. പകരംവെക്കാനില്ലാത്ത അഭിനേതാവായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ കൊടുങ്ങല്ലൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാലു. ഒരു ‘പച്ചമനുഷ്യന്’ എങ്ങനെ കാലത്തിന് മായ്ച്ചുകളയാനാകാത്ത ഉജ്ജ്വല കലാകാരനാകാനാകുമെന്ന് ബോധ്യപ്പെടുത്തിയാണ് അദ്ദേഹം അരങ്ങൊഴിയുന്നത്. ചിരിച്ചും ചിരിപ്പിച്ചും ഉള്ളിലെ നോവുകൾ തന്നിലൊതുക്കി ‘കോമാളി കരയാൻ പാടില്ല’ എന്ന് ചാപ്ലിനെപ്പോലെ നമ്മെ ഓർമിപ്പിച്ച് മലയാളിയുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു അയാൾ. മദിരാശിയിലെ സിനിമയുടെ മായികലോകത്ത് ജീവിച്ചപ്പോഴൊന്നും അദ്ദേഹം കൊടുങ്ങല്ലൂരിനെ മറന്നില്ല. ആ ആതിഥ്യം ഒരുപാട് തവണ അനുഭവിക്കാൻ ഭാഗ്യംകിട്ടിയ ആളാണ് … Read more

ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു

ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ കൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്

ഒരു കപ്പ് ചായ, ഒരുപാട് സൗഹൃദം; മണിയേട്ടന്റെ ‘മുദ്രാവാക്യ’ത്തിന് പിന്നിൽ അണിനിരക്കുന്നത് ആയിരങ്ങൾ

ഒരു കപ്പ് ചായ, ഒരുപാട് സൗഹൃദം; മണിയേട്ടന്റെ ‘മുദ്രാവാക്യ’ത്തിന് പിന്നിൽ അണിനിരക്കുന്നത് ആയിരങ്ങൾ

മണികണ്ഠൻ കുന്നംകുളത്തെ ചായക്കടയിൽ കുന്നംകുളം: ഒതളൂർ സ്വദേശി 42കാരനായ മണികണ്ഠന്റെ ചായ, വട എന്നിവയുടെ സ്വാദ് ഒരുക്കുന്നത് വിലമതിക്കാനാവാത്ത സൗഹൃദക്കൂട്ടം. ഒരു കപ്പ് ചായ, ഒരുപാട് സൗഹൃദം എന്നാണ് മണിയേട്ടന്റെ ചായക്കടയുടെ മുദ്രാവാക്യം. പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന കടകളിൽ മണിയേട്ടന്റെ ചായയും ആഹാരമേളയും രാവിലെ അഞ്ചിന് തുടങ്ങും. 8000ഓളം ഇഡ്ഡലി, 5600ഓളം വട, 6000ഓളം ചായയുമാണ് വിൽപന നടത്തുന്നത്. ചായ-വട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും. നിലവിൽ മണികണ്ഠന് നാല് ചായക്കടകളാണുള്ളത്. രണ്ടെണ്ണം കുന്നംകുളത്താണ്. ഗുരുവായൂർ റോഡിലും പട്ടാമ്പി … Read more