യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

തൃശൂർ: കോവിഡ് കാലത്തെ അടച്ചിരിപ്പിൽനിന്ന് യാത്രകളുടെ വിശാല ലോകത്തേക്ക് ചിറകുവിരിച്ച ഒരു പറ്റം സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങൾ ചിത്രങ്ങളായി പങ്കുവെക്കുകയാണ്. ‘യാത്ര’ എന്ന ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘യാത്രയാത്രികം’ ത്രിദിന ഫോട്ടോ പ്രദർശനം കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കാഴ്ചകൾ കണ്ടും അറിവുകൾ നേടിയുമുള്ള യാത്രകളുടെ മുന്നൂറോളം നേർക്കാഴ്ചകളാണ് പ്രദർശനത്തിൽ ഇടംപിടിച്ചിരിക്കുന്നത്. എഴുത്തുകാരിയും ചലച്ചിത്രതാരവുമായ ജോളി ചിറയത്ത് വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത … Read more

ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കത്തി നശിക്കുന്നു (ചിത്രം: മണി ചെറുതുരുത്തി) ചെറുതുരുത്തി: ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി നശിച്ചു. യാത്ര ചെയ്തിരുന്ന പാഞ്ഞാൾ സ്വദേശി 50 വയസ്സുള്ള സുബ്രഹ്മണ്യൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 6.30ന് ഷൊർണൂർ കുളപ്പുള്ളി മെറ്റൽ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയാണ് ചെറുതുരുത്തി സെൻററിൽ വച്ച് സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടൻ ബൈക്ക് നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ നോക്കി … Read more

ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ

ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ

അഭിഷേക് കയ്പമംഗലം: വ്യാജ പേമെന്റ് ആപ്പ് വഴി പണമയച്ചതായി സ്വർണ വ്യാപാരിയെ വിശ്വസിപ്പിച്ച ശേഷം മൂന്നുപീടികയിലെ ജ്വല്ലറിയിൽനിന്ന് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കമറത്ത് മുട്ടം വീട്ടിൽ അഭിഷേകിനെയാണ് (26) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അഭിഷേകിനെ കയ്പമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ മറ്റൊരു പ്രതി പേരാവൂർ സ്വദേശി അഷ്റഫിനെ നേരത്തേ പൊലീസ് അറസ്റ്റ് … Read more

ചരിത്ര നിമിഷം: കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി എത്തി

ചരിത്ര നിമിഷം: കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി എത്തി

കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാനെത്തിയ ഡാനിയേൽ, അധ്യാപകൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനുമൊത്ത് കൂത്തമ്പലത്തിൽ ചുവടുകൾ വെക്കുന്നു ചെറുതുരുത്തി: ചരിത്രത്തിൽ ആദ്യമായി കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി എത്തി. പിറവം മാമലശ്ശേരി വീട്ടിൽ എൽദോയുടെയും ഹണിയുടെയും മകനായ 11 വയസ്സുകാരൻ ഡാനിയേൽ ആറുമാസത്തെ കോഴ്സിനാണ് ചേർന്നത്. കലാമണ്ഡലത്തിലെ ആദ്യ നൃത്താധ്യാപകനായ ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഡാനിയേൽ ഭരതനാട്യം അഭ്യസിക്കുക. എൽദോയും കുടുംബവും വർഷങ്ങളായി ആസ്ട്രേലിയയിലാണ് താമസം. ഭരതനാട്യം പഠിക്കണമെന്ന് പിതാവ് പറഞ്ഞു. ബുധനാഴ്ച രാവിലെ പിതാവിനൊപ്പമാണ് കലാമണ്ഡലത്തിലെത്തിയത്. കൂത്തമ്പലത്തിലെത്തി … Read more

മലയോരത്ത് വീണ്ടും കദളീവനങ്ങള്‍ ഒരുങ്ങുന്നു

മലയോരത്ത് വീണ്ടും കദളീവനങ്ങള്‍ ഒരുങ്ങുന്നു

മറ്റത്തൂരിലെ കദളിവാഴതോട്ടം കൊടകര: മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമായ കദളിപ്പഴം ഉല്‍പാദിപ്പിച്ചു നല്‍കിയിരുന്ന കദളീവനം പദ്ധതി പുനരാരഭിക്കുന്നു. പുതുക്കാട് മണ്ഡലം എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന പ്രഫ. സി. രവീന്ദ്രനാഥ് 2009ല്‍ രൂപം നല്‍കിയ കദളീവനം പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഏറ്റവും അധികം ആവശ്യകതയുള്ള പഴമാണ് കദളിപ്പഴം. മറ്റു ക്ഷേത്രങ്ങളിലും പൂജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പൂജാകദളി എന്നറിയപ്പെടുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പഴം പഞ്ചസാരയില്‍ കദളിപ്പഴമാണ് നല്‍കുന്നത്. പ്രതിദിനം … Read more