നാല് വർഷം കഴിഞ്ഞു; പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല

നാല് വർഷം കഴിഞ്ഞു; പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല

കൊടകര: പഞ്ചായത്തില്‍ പെട്രോളിയം പൈപ്പ് ലൈൻ സ്ഥാപിക്കാനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി. ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്തും പേരാമ്പ്ര-പുത്തൂക്കാവ് റോഡിലെ ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപവുമാണ് റോഡ് കുഴികളായത്. കൊടകര, ആളൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന റോഡുകള്‍ക്ക് കുറുകെയാണ് പെട്രോള്‍ പൈപ്പ് ലൈൻ കടന്നുപോകുന്നത്. നാല് വര്‍ഷത്തോളം മുമ്പാണ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഇവിടെ റോഡ് വെട്ടിപ്പൊളിച്ചത്. വെട്ടിപ്പൊളിച്ച ഭാഗം താല്‍ക്കാലികമായി മണ്ണും കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നെങ്കിലും ഇതിനു … Read more

സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത്; പ്രതി അറസ്റ്റിൽ

സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത്; പ്രതി അറസ്റ്റിൽ

തൃശൂർ: ഡേറ്റ എൻട്രി ജോലി വാഗ്ദാനംചെയ്ത് സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമലിനെയാണ് (33) മണ്ണുത്തി പൊലീസ് പിടികൂടിയത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 1.30 ലക്ഷം രൂപ കൈപ്പറ്റി മണ്ണുത്തി സ്വദേശിയെയാണ് പ്രതി കംബോഡിയയിലേക്ക് കടത്തിയത്. കംബോഡിയയിലെ കെ.ടി.വി ഗാലക്സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി വ്യാജ ഐഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പ് ചെയ്യിക്കുകയായിരുന്നു. ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ … Read more

ഇരിങ്ങാലക്കുട നഗരസഭയിലെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം

ഇരിങ്ങാലക്കുട നഗരസഭയിലെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം

ഇരിങ്ങാലക്കുട: തദ്ദേശ മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബർ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ നിർത്തിയത്. രണ്ട് നിലകളിലായി ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടമാണ് ഠാണാവിൽ പൂതംകുളം മൈതാനിയിൽ നിർമിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് … Read more

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: കണ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ. 26നാണ് അഷ്ടമി രോഹിണി. തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുലർച്ചെ നിർമാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. ഇതിനാൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി, … Read more

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ ആഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ ആഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

ചാവക്കാട്: ഭർത്താവുമൊത്ത് ജീവിച്ചാൽ മരണംവരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും പരിഹാരമായി ആഭിചാരക്രിയ ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് 15 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ.തിരുവത്ര രായമ്മരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പല തവണയായി വാങ്ങിയ സ്വർണം തിരികെ ചോദിച്ച യുവതിക്ക് മുക്കുപണ്ടങ്ങൾ തിരികെ നൽകി ഇരുവരും വഞ്ചിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണമുപയോഗിച്ച് തമിഴ്നാട്ടിലെ ദർഗകളിൽ ചുറ്റിക്കറങ്ങുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു … Read more