മിന്നൽ പരിശോധന; അനധികൃത മത്സ്യബന്ധനത്തിന് പിടിവീണു

മിന്നൽ പരിശോധന; അനധികൃത മത്സ്യബന്ധനത്തിന് പിടിവീണു

എറിയാട്/വാടാനപ്പള്ളി: അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനം നടത്തിയ മദീന, പ്രജാപതി എന്നീ വള്ളങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. തൃശൂർ കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പ്രജാപതി വള്ളത്തിൽനിന്ന് 14 സെന്റീമീറ്ററിൽ താഴെയുള്ള 1800 കിലോ അയലയും ചാവക്കാട് എടക്കഴിയൂർ സ്വദേശി ഷാഹിറിന്റെ മദീന വള്ളത്തിൽനിന്ന് 1600 കിലോ ചെറിയ അയലയുമാണ് പിടിച്ചത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്‍ററുകളിലും നടത്തിയ മിന്നൽ … Read more

ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം ലഹരി വേട്ട

ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം ലഹരി വേട്ട

ചെറുതുരുത്തി: ബംഗളൂരുവിൽനിന്ന് കാർ മാർഗം കൊണ്ടുവന്ന എം.ഡി.എം.എ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം പിടികൂടി. ചെറുതുരുത്തി പുതുശ്ശേരി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സിബിൻ (28) നെടുമ്പുര നെടുവിലങ്ങത്ത് വീട്ടിൽ ഷെമീർ (28) ചെറുതുരുത്തി അത്തിക്ക പറമ്പ് ആലിക്കൽ വീട്ടിൽ മുഹമ്മദാലി (30) തൃശൂർ ഒളരിയിൽ താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജിത്തു ജോസഫ് (25) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ചെറുതുരുത്തി പൊലീസ് സംഘം കാർ പിന്തുടർന്ന് പ്രതികളെ പിടികൂടിയത്. കാറിന്റെയുള്ളിലെ മ്യൂസിക് സിസ്റ്റത്തിന്റെ വലിയ സ്പീക്കറിന്റെ ഉള്ളിൽനിന്നാണ് … Read more

കണ്ണനെ കാണാൻ ഭക്തജന പ്രവാഹം

കണ്ണനെ കാണാൻ ഭക്തജന പ്രവാഹം

ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരിലേക്ക് ഭക്തജനപ്രവാഹം. ഞായറാഴ്ചതന്നെ ആരംഭിച്ച പ്രവാഹം തിങ്കളാഴ്ച പാതിരാവുവരെ അണമുറിയാതെ തുടർന്നു. ക്ഷേത്രനഗരിയുടെ എവിടെ നോക്കിയാലും ആട്ടവും പാട്ടും ഉറിയടിയുമെല്ലാമായിരുന്നു. നൃത്തമാടുന്ന ഉണ്ണിക്കണ്ണന്മാർ, രാധമാർ, ഗോപികമാർ തുടങ്ങിയവർ നിരത്തുകൾ കൈയടക്കി. മഞ്ഞപ്പട്ടണിഞ്ഞ്, അരയിൽ കിങ്ങിണിയും നെറുകയിൽ മയിൽപ്പീലിയും പൊൻകിരീടവും ചൂടി, കൈയിൽ ഓടക്കുഴലുമായി അമ്മമാർ അണിയിച്ചൊരുക്കിയ കൃഷ്ണ വേഷത്തിലുള്ള കുഞ്ഞുങ്ങളും ക്ഷേത്രനടയിൽ കുസൃതി കാട്ടി ഓടിനടന്നു. കണ്ണന്റെ പിറന്നാൾനാളിൽ ഗുരുവായൂരിൽ സർവം കൃഷ്ണമയമായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പിറന്നാളിനെത്തിയ ഭക്തർക്ക് ദേവസ്വം … Read more

അമ്പാടിയായി ഗുരുവായൂർ

അമ്പാടിയായി ഗുരുവായൂർ

ഗുരുവായൂർ: ആനന്ദനൃത്തമാടുന്ന ഉണ്ണിക്കണ്ണന്മാരും ഗോപികാവൃന്ദവും ക്ഷേത്രനഗരിയുടെ നിരത്തുകളിൽ നിറഞ്ഞു. കുസൃതിയും പീലിച്ചുരുള്‍മുടിയും ഓടക്കുഴലുമായി കണ്ണന്മാരും വെണ്ണക്കുടങ്ങളേന്തി രാധികമാരും നിരന്നപ്പോൾ അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ അമ്പാടിയായി. രാവിലെ മുതൽ ആരംഭിച്ച ഘോഷയാത്രകൾ രാത്രിയും തുടർന്നു. നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഘോഷയാത്ര രാവിലെ മമ്മിയൂർ ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ചു. ക്ഷേത്രമുറ്റത്ത് ഒരുക്കിയ വേദിയിൽ ‘ജീവത’ എഴുന്നള്ളത്തുകാർ ചുവടുവെച്ചാടി. ദേവീദേവന്മാർ പല്ലക്കിൽ എഴുന്നള്ളുന്നുവെന്ന സങ്കൽപത്തിലുള്ള ജീവത എഴുന്നള്ളത്ത് ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിൽ മാത്രമുള്ളതാണ്. ശ്രീകൃഷ്ണരഥത്തിന്റെയും താലപ്പൊലിയുടെയും കാവടികളുടെയുമൊക്കെ അകമ്പടിയിൽ ഘോഷയാത്ര നീങ്ങി. … Read more

കടയുടെ മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ നിലയിൽ

കടയുടെ മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ നിലയിൽ

ചെറുതുരുത്തി: കടയുടെ മുകളിലെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ. ചെറുതുരുത്തി സെൻററിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കടയുടെ മുകളിൽ ഏകദേശം ഒന്നരമീറ്റർ വലിപ്പമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ കാണപ്പെട്ടത്. ചെറുതുരുത്തി എസ്.ഐ നിഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കടയുടെ മുകളിലെ അടുത്ത ബിൽഡിങ്ങിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്നുണ്ട്. അഡീഷണൽ എസ്.ഐ കമറുദ്ദീൻ ഉദ്യോഗസ്ഥന്മാരായ വിനീത് മോൻ, ഗിരീഷ്, നിദിഷ്, ഷംസുദ്ദീൻ എന്നിവരും സംഘത്തോടൊപ്പം … Read more