ഗുരുവായൂരിൽ വാട്ടർ എ.ടി.എം അഞ്ച്; വെള്ളം കിട്ടുന്നത് ഒന്നിൽ

ഗുരുവായൂരിൽ വാട്ടർ എ.ടി.എം അഞ്ച്; വെള്ളം കിട്ടുന്നത് ഒന്നിൽ

ഗുരുവായൂർ: നഗരത്തിൽ വാട്ടർ എ.ടി.എമ്മുകൾ അഞ്ച് എണ്ണമുണ്ട്. എന്നാൽ കിഴക്കേ നടയിലെ ലൈബ്രറി വളപ്പിലെ എ.ടി.എമ്മിൽ നിന്ന് മാത്രമേ വെള്ളം കിട്ടുന്നുള്ളു. ബസ് സ്റ്റാൻഡ്, മഞ്ചിറ റോഡ്, പടിഞ്ഞാറെ നട എന്നിവിടങ്ങളിലെ എ.ടി.എമ്മുകളുടെ ബോർഡ് തകരാറിലാണെന്ന് ചെയർമാൻ എം. കൃഷ്ണദാസ് കൗൺസിലിൽ അറിയിച്ചു. അമ്പാടി പരിസരത്തെ എ.ടി.എമ്മിലും വെള്ളമില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അറിയിച്ചു. പടിഞ്ഞാറെ നടയിലെ എ.ടി.എമ്മിൽ പലപ്പോഴും മധുരമുള്ള വെള്ളമാണ് കിട്ടിയിരുന്നതെന്ന് ശോഭ ഹരി നാരായണൻ പറഞ്ഞു. കൃത്യമായി വൃത്തിയാക്കാത്തതാണ് മധുരത്തിന്റെ രഹസ്യമെന്നും … Read more

ഓണക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി

ഓണക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ: ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ദർശനസമയം കൂട്ടിയത്. ക്ഷേത്രം നട ഉച്ചക്ക് 3.30ന് തുറക്കും. ശനിയാഴ്ച ഉത്രാട കാഴ്ചക്കുല സമർപ്പണവും തിരുവോണനാളിൽ ഓണപ്പുടവ സമർപ്പണവും നടക്കും. ഓണനാളിൽ പതിവ് ചടങ്ങുകൾക്കു പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒമ്പതിന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ടിന് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, … Read more

പേര് പരമാർഥം; കുണ്ടും കുഴിയും നിറഞ്ഞ് കുണ്ടുകുഴിപ്പാടം റോഡ്

പേര് പരമാർഥം; കുണ്ടും കുഴിയും നിറഞ്ഞ് കുണ്ടുകുഴിപ്പാടം റോഡ്

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട കുണ്ടുകുഴിപ്പാടം-കുറ്റിക്കാട് റോഡ് ശോച്യാവസ്ഥയിൽ. അറ്റകുറ്റപണികൾ ചെയ്യാതെ കുണ്ടുകുഴിപ്പാടം സ്കൂൾ തുടങ്ങുന്ന ഭാഗം മുതൽ കുറ്റിക്കാട് വരെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. സ്ഥിരമായി രണ്ട് സ്വകാര്യ ബസുകൾ സർവിസുകളും സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും സ്കൂൾ കുട്ടികളുൾപ്പെടെ കാൽനടയാത്രക്കാരുമടക്കം ഏറെപ്പേർ യാത്ര ചെയ്യുന്നതാണ് ഈ റോഡ്. മഴ പെയ്താൽ ചെളിയും വെള്ളവും നിറഞ്ഞ് റോഡും കുഴികളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ യാത്രക്കാർ അപകടത്തിൽ പെടുന്നു. ഇത്രയും തകർന്ന റോഡിലൂടെ ബസ് സർവിസ് … Read more

ആദിത്യൻ കാത്തിരിക്കുന്നു, അര്‍ജുന് സമ്മാനിക്കാൻ മിനിയേച്ചര്‍ ട്രക്കുമായി

ആദിത്യൻ കാത്തിരിക്കുന്നു, അര്‍ജുന് സമ്മാനിക്കാൻ മിനിയേച്ചര്‍ ട്രക്കുമായി

കൊടകര: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നാല്‍ കൊടുക്കാൻ അപൂര്‍വമായൊരു സമ്മാനം ഉണ്ടാക്കി കാത്തിരിക്കുകയാണ് കൊടകരയിലുള്ളൊരു കൊച്ചുകലാകാരന്‍. അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിന്റെ മിനിയേച്ചര്‍ രൂപമാണ് കൊടകര മനക്കുളങ്ങരയിലെ 18കാരനായ ആദിത്യന്‍ നിര്‍മിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങളും വിഡിയോകളും കണ്ടപ്പോഴാണ് മടങ്ങിയെത്തിയാല്‍ സമ്മാനിക്കാൻ അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിന്റെ ചെറുരൂപം നിര്‍മിക്കാന്‍ ആദിത്യന്‍ തീരുമാനിച്ചത്. ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നടന്ന നാളുകളില്‍ കൊടകരയിലെ വീട്ടിലിരുന്ന് അര്‍ജുന്റെ ട്രക്കിനെ പുനരാവിഷ്‌കരിക്കുന്ന തിരക്കിലായിരുന്നു ഈ കൊച്ചുകലാകാരന്‍. ട്രക്കിനെ … Read more

വടക്കാഞ്ചേരി ബൈപാസ്: ഡി.പി.ആർ പ്രാരംഭ നടപടി തുടങ്ങി

വടക്കാഞ്ചേരി ബൈപാസ്:  ഡി.പി.ആർ പ്രാരംഭ നടപടി തുടങ്ങി

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബൈപാസ് നിർമാണത്തിന് റെയിൽവേ മേൽപാലം ഒഴികെയുള്ള ഭാഗത്തിന്‍റെ ഡി.പി.ആർ തയാറാക്കാനുള്ള പ്രാരംഭ നടപടി തുടങ്ങി. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത 22ൽ വടക്കാഞ്ചേരി, ഓട്ടുപാറ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് ബൈപാസ് വിഭാവനം ചെയ്തതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. നിർദിഷ്ട ബൈപാസിന്‍റെ അവസാന ഭാഗത്ത് അകമലയിൽ നിർമിക്കേണ്ട റെയിൽവേ മേൽപാലത്തിന്‍റെ ഡി.പി.ആർ തയാറാക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മേൽപ്പാലം ഒഴികെയുള്ള ബൈപാസ് റോഡും പുഴയുടെ പാലവും ഉൾപ്പെടെയുള്ള ഭാഗത്തിന്‍റെ ഡി.പി.ആർ സമാന്തരമായി തയാറാക്കണമെന്നാശ്യപ്പെട്ട് … Read more