അടഞ്ഞു കിടക്കുന്ന വിരുപ്പാക്ക മില്ലിന് മുന്നിൽ ഇന്ന് പട്ടിണി സമരം

അടഞ്ഞു കിടക്കുന്ന വിരുപ്പാക്ക മില്ലിന് മുന്നിൽ ഇന്ന് പട്ടിണി സമരം

വടക്കാഞ്ചേരി: വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മിൽ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 20 മാസം പിന്നിടുമ്പോൾ പ്രതിസന്ധിയുടെ കയങ്ങളിലകപ്പെട്ട തൊഴിലാളികളും കുടുംബാംഗങ്ങളും തിരുവോണം നാളായ ഞായറാഴ്ച കമ്പനിക്ക് മുന്നിൽ അടുപ്പുകൂട്ടി പട്ടിണി സമരം നടത്തും.ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളി യൂനിയനുകൾ സംയുക്തമായാണ് സമരത്തിന് ഇറങ്ങുന്നത്. കമ്പനി ഉടൻ തുറക്കുക, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനി നടത്തിപ്പിന് സർക്കാർ പാസാക്കിയ നാല് കോടിയോളം രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്‍റെ എൻ.സി.ഡി.സി വായ്പ … Read more

ചാലക്കുടിയിൽ കുരുക്ക് മുറുകി; അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കണം

ചാലക്കുടിയിൽ കുരുക്ക് മുറുകി; അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കണം

ചാലക്കുടി: ചാലക്കുടി അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കാത്തതും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതും മൂലം ഗതാഗത സ്തംഭനം പതിവായി. പ്രത്യേകിച്ച് സ്കൂൾ, ഓഫിസ് സമയങ്ങളിൽ കുരുക്കുകൾ മൂലം യാത്രക്കാർ ദുരിതത്തിലാണ്. സമീപകാലത്ത് ദേശീയപാതയിലെ അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമായിരുന്നു. ഇതുമൂലം ചാലക്കുടി ടൗണിലെ ഗതാഗത സ്തംഭനം പരിഹരിക്കാൻ വലിയ അളവിൽ സാധിച്ചിരുന്നു. എന്നാൽ അടിപ്പാത വഴി കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചാലക്കുടി ആനമല ജങ്ഷൻ, ട്രങ്ക് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകാതെ … Read more

ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഒല്ലൂർ: നടത്തറ ഹമാര ബാറിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടത്തറ മൈനർ റോഡ് കുരിശുപറമ്പിൽ സാംസൻ (35), മൈനാർ റോഡ്‌ അരിമ്പൂർ മുതുക്കൻ വീട്ടിൽ ബിൽബി (29) എന്നിവരാണ് അറസ്റ്റിലായത്. ബാറിൽചെന്ന് പണം നൽകാതെ ബിയർ ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരൻ ഗോപിയെ ആക്രമിക്കുകയും വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു. മൈനാർ റോഡിൽ ഇരിക്കുകയായിരുന്ന സമീപവാസിയായ വത്സനെ തലക്കടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌തു. വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്താണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊലപാതകം, വധശ്രമം … Read more

ബൈപ്പാസിലെ സുരക്ഷിത ക്രോസിങ്; എം.പിയുടെ ചർച്ച ഫലം കണ്ടില്ല

ബൈപ്പാസിലെ സുരക്ഷിത ക്രോസിങ്; എം.പിയുടെ ചർച്ച ഫലം കണ്ടില്ല

കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ നഗരത്തിലെ ജനകീയ ആവശ്യത്തിന് നേരേ മുഖംതിരിച്ച് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ. അതേസമയം, കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് ശ്രമം തുടരുമെന്നാണ് ബെന്നി ബെഹനാൻ എം.പി പറയുന്നത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി.ഓഫിസ് ജങ്ഷനിൽ സുരക്ഷിതമായ ക്രോസിങ് വേണമെന്ന ജനകീയ ആവശ്യത്തിന്റെ പശ്ചാത്തലത്തിൽ എം.പി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രോജക്ട് ഡയറക്ടറുടെ ഭാഗത്ത് നിന്ന് എതിർനിലപാടുണ്ടായത്. സാങ്കേതിക പ്രശ്നമാണ് ഉന്നയിക്കുന്നത്. കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിലായിരുന്നു ഉദ്യോഗസ്ഥരും കർമസമിതി പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചർച്ച നടന്നത്. … Read more

മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്‍റെ’ വായനശാലക്ക് 75

മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്‍റെ’ വായനശാലക്ക് 75

ഗുരുവായൂർ: 1949 ൽ കണ്ടാണശേരി എക്സൽസിയർ സ്കൂളിൽ മാവിൻ പലക കൊണ്ടുള്ള അലമാരയിൽ നിന്നായിരുന്നു തുടക്കം. പിന്നെയത് വളർന്നു; ഒരു നാടിനെ മുഴുവൻ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചാനയിച്ച കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയായി പന്തലിച്ചു. നാടിന്റെ സമഗ്ര മേഖലയെയും സ്പർശിച്ചൊഴുകിയ മഹാപ്രസ്ഥാനമായി വളർന്ന വായനശാലയിപ്പോൾ 75 ന്റെ നിറവിലാണ്. സാഹിത്യത്തിൽ പുതുവഴി വെട്ടിയ കോവിലൻ, സ്വാതന്ത്ര്യസമരസേനാനിയും ഐ.എൻ.എയുടെ ഭടനുമായിരുന്ന പി.കെ. മണത്തിൽ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഡോ. രാഘവൻ വെട്ടത്ത്, വി.യു. ശങ്കരൻകുട്ടി, കെ.കെ. കേശവൻ എന്നിവരെല്ലാം പല ഘട്ടത്തിൽ … Read more